തുടരുന്ന വന്യജീവി ആക്രമണങ്ങൾ
തുടരുന്ന വന്യജീവി ആക്രമണങ്ങൾ
Friday, July 5, 2024 2:05 AM IST
കാന്തല്ലൂരിൽ കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം

ഇടുക്കി: ജില്ലയിലെ വനാതിർത്തി മേഖലകളിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാകുന്നു. വേനലിൽ കുടിവെള്ളവും തീറ്റയും തേടിയാണ് ഇവ കാടിറങ്ങുന്നതെന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ മഴക്കാലത്തും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുകയാണ്.

കാന്തല്ലൂരിലെ ജനവാസമേഖലയിൽ കഴിഞ്ഞ രണ്ട ുമാസത്തോളമായി 30-ഓളം വരുന്ന കാട്ടാനകൾ തന്പടിച്ചിരിക്കുകയാണ്. പെരുമല, തലച്ചോർ കടവ്, കുളത്താമല, വെട്ടുകാട്, പെരടിപ്പള്ളം, കുളച്ചിവയൽ, ഇടക്കടവ് എന്നിവിടങ്ങളിലാണ് കാട്ടാനശല്യം കൂടുതലായുള്ളത്. കാട്ടാനശല്യം പ്രദേശവാസികൾക്കു പുറമേ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്കും പേടി സ്വപ്നമായി മാറുകയാണ്.

കഴിഞ്ഞ ദിവസം കാന്തല്ലൂരിൽ വിനോദസഞ്ചാരികളുടെ നേർക്ക് കാട്ടാന പാഞ്ഞടുത്തിരുന്നു. സിനിമ സംവിധായകൻ ജിജു ജേക്കബിന്‍റെ കാർ ആക്രമിക്കാനും ശ്രമിച്ചു. തലച്ചോർ കടവിൽ രമേശിന്‍റെ കൃഷിയിടത്തിൽ ദിവസങ്ങളായി തന്പടിച്ചിരിക്കുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു.

വൃന്ദാവൻ മലനിരകളിൽ ആപ്പിൾ, സബർജിൽ ഉൾപ്പെടെയുള്ള പഴവർഗങ്ങളും പച്ചക്കറികളും ഭാഗികമായി നശിപ്പിച്ചു. ശീതകാല പച്ചക്കറി കർഷകർക്കും ഇവ കടുത്ത ഭീഷണിയാണുയർത്തുന്നത്. വെളുത്തുള്ളി, കാബേജ്, കാരറ്റ്, ബീൻസ് തുടങ്ങിയവ കൃഷി ചെയ്തിട്ടുള്ള തോട്ടങ്ങളിലും കാട്ടാനകൾ ഇറങ്ങുന്നുണ്ട്. സീസണ്‍ കൃഷി നടത്തുന്ന വെളുത്തുള്ളി കർഷകർക്കാണ് കൂടുതൽ ദുരിതം. കാന്തല്ലൂർ മേഖലയിൽ മാസങ്ങളായി തന്പടിച്ചിരിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജനജാഗ്രതാ സമിതി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

പതിവായി കാർഷിക വിളകൾ നശിപ്പിക്കുന്നതുമൂലം കർഷകർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.

കരടി ആക്രമണം: തൊഴിലാളിക്ക് പരിക്ക്


വിതുര(തിരുവനന്തപുരം): കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. ബോണക്കാട് ബിഎ ഡിവിഷനിൽ കറ്റാടിമുക്ക് ലൈനിലെ ലാലാ(55)യെ യാണ് കരടി ആക്രമിച്ചത്. ഇന്നലെ രാവിലെ ഉറക്കം ഉണർന്ന് വീടിന്‍റെ മുറ്റത്തേക്ക് ഇറങ്ങുന്ന സമയമാണ് കരടിയുടെ ആക്രമണമുണ്ടായത്.

കരടിയുടെ ആദ്യത്തെ അടിയിൽ തന്നെ ഇദ്ദേഹം നിലത്തുവീണു. തുടർന്നും കരടി ഇദ്ദേഹത്തെ ആക്രമിച്ചു. തുടയിലും കൈകളിലും ആഴത്തിൽ മുറിവുപറ്റി. സ്ഥലവാസികൾ ബഹളം വച്ചതിനെത്തുടർന്ന് കരടി ഓടിപ്പോയി. പരിക്കേറ്റ ലാലയെ വിതുര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാട്ടാന തകർത്ത വീട്ടിൽത്തന്നെ കുഞ്ഞിരാമൻ താമസം തുടങ്ങി

ചെറുപുഴ: കാട്ടാനയുടെ വീടാക്രമണത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട കാണിക്കാരൻ കുഞ്ഞിരാമൻ തകർന്ന വീട്ടിൽത്തന്നെ താമസമാരംഭിച്ചു. കാട്ടാനക്കലിയിൽ തകർന്ന വീട്ടിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയാണു താമസം.

ബുധനാഴ്ച പുലർച്ചെയായിരുന്നു വനാതിർത്തിയോടു ചേർന്നുള്ള, കുഞ്ഞിരാമന്‍റെ വീട് കാട്ടാന തകർത്തത്. പരിക്കേറ്റ കുഞ്ഞിരാമൻ ആശുപത്രിയിൽ ചികിത്സ തേടിയശേഷം തിരിച്ചെത്തിയാണു പ്ലാസ്റ്റിക് ഷീറ്റ് കെട്ടി താമസമാരംഭിച്ചത്.

വീട് ശരിയാകുന്നതുവരെ തങ്ങളുടെ കൂടെ താമസിക്കാമെന്ന അയൽവാസികളുടെയും ബന്ധുക്കളുടെയും ക്ഷണം നിരസിച്ചാണ് ഇദ്ദേഹം സ്വന്തം വീട്ടിൽത്തന്നെ കഴിയുന്നത്. പെരിങ്ങോത്ത് കുഞ്ഞിരാമനു മിച്ചഭൂമി ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇവിടെ വീടു നിർമാണം ആരംഭിച്ചിട്ടില്ല. ചെറുപുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ടതാണ് ആറാട്ടുകടവ്. നിരന്തരം കാട്ടാനശല്യമുണ്ടാകുന്ന പ്രദേശമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.