കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സൗബിന്‍ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലേക്കും പിടിമുറുക്കി ഇഡി
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സൗബിന്‍ ഷാഹിറിന് പങ്കാളിത്തമുള്ള  സ്ഥാപനങ്ങളിലേക്കും പിടിമുറുക്കി ഇഡി
Friday, July 5, 2024 2:05 AM IST
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാവും നടനുമായ സൗബിന്‍ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). ഇതിന്‍റെ ഭാഗമായി മലപ്പുറം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ ഇഡി പരിശോധന നടത്തി.

സ്ഥാപന ഉടമകളെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതായാണു വിവരം. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയിലും പറവ ഫിലിംസ് എന്ന കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലുമാണ് നടപടി.

അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദിന്‍റെ പരാതിയില്‍ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ പശ്ചാത്തലത്തിലാണ് പറവ ഫിലിംസിനെതിരേ ഇഡി അന്വേഷണം. കഴിഞ്ഞമാസം സൗബിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു.

സിനിമ നിർമാണത്തിന് ഏഴു കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതല്‍ പോലും നല്‍കിയില്ലെന്നായിരുന്നു പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.