കുണ്ടറ ആലീസ് വധക്കേസ്: വധശിക്ഷയ്ക്ക്‌ വിധിച്ച പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു
കുണ്ടറ ആലീസ് വധക്കേസ്: വധശിക്ഷയ്ക്ക്‌ വിധിച്ച പ്രതിയെ  ഹൈക്കോടതി വെറുതെ വിട്ടു
Thursday, July 4, 2024 12:59 AM IST
കൊച്ചി: കുണ്ടറ ആലീസ് വര്‍ഗീസ് വധക്കേസില്‍ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ച പ്രതി പാരിപ്പള്ളി സ്വദേശി ഗിരീഷ്‌കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു.

10 വര്‍ഷമായി ജയിലില്‍ കഴിയേണ്ടിവന്നതിനാല്‍ ഗിരീഷിന് സര്‍ക്കാര്‍ അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റീസ് വി.എം. ശ്യാംകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരേ പ്രതി നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഉത്തരവ്.10 വര്‍ഷത്തിലധികമായി മരണഭയത്തോടെ ജയിലില്‍ കഴിയേണ്ടിവന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തിയാണ് നഷ്ടപരിഹാരത്തിന് കോടതി നിര്‍ദേശിച്ചത്. പോലീസ്, നീതിന്യായ സംവിധാനം എന്നിവയുടെയൊക്കെ വീഴ്ചകൊണ്ടാണിത് സംഭവിച്ചതെന്നും കോടതി വിലയിരുത്തി.

സമാനതകളില്ലാത്ത ജീവിതദുരിതമാണ് ഹര്‍ജിക്കാരന്‍ അനുഭവിച്ചതെന്നു കോടതി പറഞ്ഞു.
തുക മൂന്നുമാസത്തിനകം സര്‍ക്കാര്‍ കൈമാറണം. വൈകിയാല്‍ ഒന്പതു ശതമാനം പലിശ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളൊന്നും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

അന്വേഷണ ഉദ്യോഗസ്ഥന്‍ അലക്ഷ്യമായാണ് കേസന്വേഷിച്ചതെന്ന് വിലയിരുത്തിയിട്ടും വിചാരണ കോടതി പരമാവധി ശിക്ഷ നല്‍കിയതിന് ന്യായീകരണമല്ല. കേസ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമാണന്ന് സ്ഥാപിക്കാന്‍ വിചാരണക്കോടതി വസ്തുതാന്വേഷണം നടത്തിയിട്ടുമില്ല.
പ്രതിയുടെ പങ്ക് തെളിയിക്കാന്‍ യാതൊരു തെളിവുമില്ലെന്നും ഹൈക്കോടതി വിലയിരുത്തി. 2013 ജൂണ്‍ 11നാണ് ആലീസ് കൊല്ലപ്പെട്ടത്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിനെ ആഭരണങ്ങള്‍ കൈവശപ്പെടുത്തുന്നതിനായി വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.