മാന്നാർ കൊലപാതകം: പ്രതികൾ കസ്റ്റഡിയിൽ
മാന്നാർ കൊലപാതകം: പ്രതികൾ  കസ്റ്റഡിയിൽ
Thursday, July 4, 2024 1:54 AM IST
ആലപ്പുഴ: മാന്നാറിൽ കല എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ കസ്റ്റഡിയിൽ വിട്ടു. 15 വർഷം മുന്പ് യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ ഇതുവരെ മൂന്നു പേരാണ് അറസ്റ്റിലായത്.

പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചു പേരിൽ മൂന്നു പ്രതികൾക്കു കേസിൽ നേരിട്ടു പങ്കുണ്ടെന്നു  തെളിഞ്ഞതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കലയുടെ ഭർത്താവ് അനിൽകുമാറിന്‍റെ അടുത്ത ബന്ധുക്കളും ഇയാളുടെ സുഹൃത്തുക്കളുമായ മാന്നാർ ഇരമത്തൂർ കണ്ണംപള്ളിയിൽ ജിനു ഗോപി, സോമരാജൻ, പ്രമോദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി കലയുടെ ഭർത്താവ് അനിൽകുമാർ വിദേശത്താണ്.

വൈദ്യ പരിശോധനയ്ക്കുശേഷം പ്രതികളെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇവരെ ആറു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.