സമുദ്രത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നുച കടൽജീവികള്‍ക്ക് ദോഷമെന്ന്‌ മന്ത്രി
സമുദ്രത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നുച കടൽജീവികള്‍ക്ക് ദോഷമെന്ന്‌ മന്ത്രി
Wednesday, July 3, 2024 1:50 AM IST
തിരുവനന്തപുരം: സമുദ്രത്തിൽ പ്ലാസ്റ്റിക് അടിഞ്ഞു കൂടുന്നതു മത്സ്യങ്ങൾ ഉൾപ്പെടെയുള്ള കടൽ ജീവികളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നു മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. ഇതു സംബന്ധിച്ചു ഫിഷറീസ് വകുപ്പു പഠനം നടത്തിയിട്ടില്ല.

ഐസിഎആർ -സിഎംഎഫ്ആർഐ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മത്സ്യബന്ധനത്തിന്‍റെ ഏറ്റക്കുറച്ചിലുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയിട്ടുണ്ട്. മത്സ്യദൗർലഭ്യം മത്സ്യത്തൊഴിലാളിസമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നു മന്ത്രി വ്യക്തമാക്കി.

“അതിദരിദ്രരിൽ 2737 പേർ മത്സ്യത്തൊഴിലാളി മേഖലയിൽനിന്ന്”

തദ്ദേശ സ്വയംഭരണ വകുപ്പു നടത്തിയ സർവേയിൽ കണ്ടെത്തിയ 64,006 അതിദരിദ്രരിൽ 2737 പേർ മത്സ്യത്തൊഴിലാളി മേഖലയിൽനിന്നാണെന്നു മന്ത്രി സജി ചെറിയാൻ.

ഇതിൽ 2511 പേരെ അതിദരിദ്രാവസ്ഥയിൽനിന്നു മോചിപ്പിക്കുന്നതിനായി മൈക്രോപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട തദ്ദേശ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ഭക്ഷണം, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഈ പട്ടികയിലെ 156 പേർ മരിക്കുകയും 50 പേർ അനർഹരെന്നു തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

“മുതലപ്പൊഴിയിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും”

മുതലപ്പൊഴിയിലെ അപകടങ്ങൾ കണക്കിലെടുത്തു രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു ഹൈമാസ്റ്റ് ലൈറ്റുകൾ ഹാർബറിൽ സ്ഥാപിക്കുവാനും ആംബുലൻസ് സൗകര്യം ഉറപ്പാക്കാനും നടപടിയെടുത്തെന്നു മന്ത്രി സജി ചെറിയാൻ.

ഇതു കൂടാതെ എംഎൽഎ ഫണ്ടുപയോഗിച്ച് ആധുനിക സൗകര്യമുള്ള ആംബുലൻസ് സ്ഥിരമായി മുതലപ്പൊഴിയിലേക്കു വാങ്ങിക്കുന്നതിനും ധാരണയായി. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് ഒന്നരവർഷത്തിനകം പരിഹാരം ഉണ്ടാക്കും. കേന്ദ്രസർക്കാരിന്‍റ അനുമതി ലഭിക്കുന്ന മുറയ്ക്കു പുലിമുട്ടിന്‍റെ നീളം വർധിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

തീരസംരക്ഷണത്തിനായി അനുവദിച്ച 50 ലക്ഷം രൂപ അപര്യാപ്തം: റോഷി അഗസ്റ്റിൻ

കടലാക്രമണം തടയുന്നതിനും തീരസംരക്ഷണത്തിനുമായി വിവിധ പദ്ധതികൾക്കയി അനുവദിച്ച 50 ലക്ഷം രൂപ അപര്യാപ്തമാണെന്നു മന്ത്രി റോഷി അഗസ്റ്റിൻ. ഈ തുക കടൽ ഭിത്തി നിർമാണത്തിനോ പുലിമുട്ടിനോ അനുവദിച്ച തുകയല്ല. തീരങ്ങളിലേക്ക് അടിയന്തര ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾക്കു വകയിരുത്തിയ 25 ലക്ഷം രണ്ടു ഘട്ടങ്ങളായി അനുവദിച്ചതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 43 നദികളിൽനിന്ന് ഏകദേശം 98,35,939.41 ക്യുബിക് മീറ്റർ ചെളിയും എക്കലും പാറയും പാഴ്വസ്തുക്കളും നീക്കം ചെയ്യുകയും 30 നദികളിൽ പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. മണൽ നീക്കംചെയ്യാനുള്ള പ്രവൃത്തി റവന്യുവകുപ്പു മുഖാന്തിരമാണു നടപ്പാക്കുന്നത്.32 നദികളിൽനിന്നു മണലെടുക്കാനുള്ള നടപടികൾ വൈകിയതു കേന്ദ്രഹരിത ട്രൈബ്യൂണൽ ഇടപെട്ടതോടെയാണെന്നു മന്ത്രി കെ. രാജൻ പറഞ്ഞു.

എന്നാൽ, അനുമതി ലഭിച്ച ചാലിയാർ, കടലുണ്ടി പുഴകളിൽനിന്ന് ഉടൻ മണൽ എടുക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

“തീരസംരക്ഷണത്തിനു തീരദേശ മാനേജ്മെന്‍റ് പ്ലാൻ തയാറാക്കും”

കേരളത്തിന്‍റെ കടൽത്തീരസംരക്ഷണത്തിനു തീരദേശ മാനേജ്മെന്‍റ് പ്ലാൻ തയാറാക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ. കേരളത്തിലെ 45 ശതമാനം തീരദേശവും കടലാക്രമണ ഭീഷണിയിലാണ്. കടലാക്രമണം തടയുന്നതിനായി കരിങ്കല്ല് ഉപയോഗിച്ചുള്ള കടൽഭിത്തികളും പുലിമുട്ടുമാണു കേരള തീരത്തു നിർമിച്ചിരിക്കുന്നത്. തീരദേശങ്ങൾ പുതിയ പഠനത്തിനു വിധേയമാക്കി പുതിയ ഡിസൈനിലുള്ള പ്രതിരോധ മാർഗങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമാണു പുതിയ പ്ലാനെന്നും മന്ത്രി അറിയിച്ചു.

പട്ടികജാതി-പട്ടികവർഗ വകുപ്പുകൾ നടപ്പാക്കുന്ന വികസന പദ്ധതികൾ ത്വരിതപ്പെടുത്തും: മന്ത്രി

പട്ടികജാതി-പട്ടികവർഗ വികസന വകുപ്പുകൾ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ ത്വരിതപ്പെടുത്തുമെന്നു മന്ത്രി ഒ. ആർ. കേളു. ആസൂത്രണ ബോർഡുമായി ചേർന്നു പട്ടിക വിഭാഗ വികസനത്തിനായി പൂൾഡ് ഫണ്ടിൽ വിവിധ വകുപ്പുകളിലൂടെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.