കേരളത്തിന്‍റെ റെയിൽവേ ആവശ്യങ്ങൾ: ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
കേരളത്തിന്‍റെ റെയിൽവേ ആവശ്യങ്ങൾ: ഉന്നത  ഉദ്യോഗസ്ഥരുടെ  യോഗം ഇന്ന്
Wednesday, July 3, 2024 1:50 AM IST
തിരുവനന്തപുരം: റെയിൽവേയുമായി ബന്ധപ്പെട്ട കേരളത്തിന്‍റെ അടിയന്തര ആവശ്യങ്ങളിൽ പരിഹാരം കാണുന്നതിനായി ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം ഇന്നു ചേരുമെന്നു മന്ത്രി വി. അബ്ദുറഹ്്മാൻ നിയമസഭയിൽ പറഞ്ഞു.

ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുമെന്നും ഇ.കെ. വിജയന്‍റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി അറിയിച്ചു.

കോവിഡ് കാലത്തു വെട്ടിക്കുറച്ച സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക, പുതിയ കോച്ചുകൾ അനുവദിക്കുക, കൂടുതൽ മെമു സർവീസുകൾ അനുവദിക്കുക, വന്ദേഭാരതിലെ കോച്ചുകളുടെ എണ്ണം ഉയർത്തുക, ജനറൽ കന്പാർട്ടുമെന്‍റുകളുടെ എണ്ണം വർധിപ്പിക്കുക. അടുത്തിടെ അനുവദിച്ച ഷൊർണൂർ- കണ്ണൂർ പാസഞ്ചർ കാസർഗോട്ടേക്കു നീട്ടുക, മംഗലാപുരം- നാഗർകോവിൽ ട്രെയിൻ യാത്രയുടെ ദുരിതം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.

റെയിൽവേയിലെ കേറ്ററിംഗ് വിഭാഗം അമിത ചാർജാണ് ഈടാക്കുന്നതെന്നു മന്ത്രി പറഞ്ഞു. കേരളത്തിലെ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണ പ്രവർത്തനങ്ങളും ഇഴയുന്ന സാഹചര്യത്തിൽ വൈകാതെ റെയിൽവേ മന്ത്രിയെ കാണുമെന്നും വി. അബ്ദു റഹ്്മാൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.