തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ കേസെടുത്ത് പോലീസ്. പ്രത്യേക അന്വേഷണ അന്വേഷണസംഘത്തിലെ ഇൻസ്പെക്ടർ ചിത്തരഞ്ജന്‍റെ പരാതിയിലാണു തൃശൂർ ടൗണ്‍ ഈസ്റ്റ് പോലീസ് കേസെടുത്തത്. എഫ്ഐആറിൽ ആരുടെയും പേര് ചേർത്തിട്ടില്ല.

ഗൂഢാലോചന, മതപരമായ ആഘോഷം തടസപ്പെടുത്തൽ, രണ്ടു വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുന്ന ഐപിസി 295 എ, 120 ബി, 153 വകുപ്പുകൾ പ്രകാരമാണു കേസ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്.