കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ഒരുക്കവുമായി കേരള കോണ്‍ഗ്രസ് -എം. കഴിഞ്ഞ രണ്ടു ദിവസമായി ഏറ്റുമാനൂര്‍ പേരൂര്‍ കാസാ മരിയ സെന്‍ററില്‍ നടന്ന സംസ്ഥാന ക്യാമ്പിലാണ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തത്.

ക്യാമ്പിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ വാര്‍ഡ് മുതല്‍ ജില്ലാതലം വരെ പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ ചേരും. തുടര്‍ന്ന് കോട്ടയത്ത് കേരള കോണ്‍ഗ്രസ് മഹാസമ്മേളനം സംഘടിപ്പിക്കും. കേരള കോണ്‍ഗ്രസ് രൂപീകരിച്ചിട്ട് 60 വര്‍ഷം തികയുന്ന വര്‍ഷത്തില്‍ നടക്കുന്ന മഹാസമ്മേളനം വൻ വിജയമാക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.

60-ാം വാർഷികത്തിൽ 60 കാരുണ്യഭവനങ്ങള്‍ നിര്‍മിച്ച് നല്‍കും. കാര്‍ഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തി മലയോര കര്‍ഷകസംഗമം, നെല്‍കര്‍ഷക സംഗമം, നാളികേര കര്‍ഷക സംഗമം, റബര്‍ കര്‍ഷക സംഗമം, നാണ്യവിള കര്‍ഷ സംഗമം എന്നിവ കേരളത്തിലെ വിവിധ ജില്ലകളിലായി ഉടന്‍ സംഘടിപ്പിക്കും.

നിലനില്‍പ്പിനും അതിജീവനത്തിനുമായി പാടുപെടുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മത്സ്യത്തൊഴിലാളി അവകാശ പ്രഖ്യപനസമ്മേളനം തീരദേശ മേഖലയില്‍ സംഘടിപ്പിക്കും. പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ കൂടിയായ മന്ത്രി റോഷി അഗസ്റ്റിന്‍ അവതരിപ്പിച്ച സംഘടന രൂപരേഖ ക്യാമ്പ് വിശദമായി ചര്‍ച്ച ചെയ്തു. പാര്‍ട്ടി ചെയര്‍മാന്‍ ക്യാമ്പ് തീരുമാനങ്ങള്‍ ക്രോഡീകരിച്ചു പ്രസംഗിച്ചു.

ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍, ഡോ. സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, നേതാക്കളായ ജോണി നെല്ലൂര്‍, സണ്ണി തെക്കേടം, മുഹമ്മദ് ഇക്ബാല്‍, അലക്‌സ് കോഴിമല, ഫിലിപ്പ് കുഴികുളം, ബെന്നി കക്കാട്, ടി.ഒ. ഏബ്രഹാം, ജോയിസ് പുത്തന്‍പുര, സഖറിയാസ് കുതിരവേലി, ബേബി ഉഴുത്തുവാല്‍, അറക്കല്‍ ബാലകൃഷ്ണപിള്ള, ബാബു ജോസഫ്, മാത്യു കുന്നപ്പള്ളി, പ്രഫ ലോപ്പസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.


കോണ്‍ഗ്രസിലെ ചേരിപ്പോര് യുഡിഎഫിന്‍റെ പരാജയം ഉറപ്പുവരുത്തും: ജോസ് കെ. മാണി

കോട്ടയം: കോണ്‍ഗ്രസിലെ ചേരിപ്പോര് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സമ്പൂര്‍ണ പരാജയം ഉറപ്പുവരുത്തുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ്-എം ദ്വിദിന സംസ്ഥാന ക്യാമ്പിന്‍റെ സംഘടനാ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ റബര്‍കൃഷി പൂര്‍ണമായും ഹൈജാക്ക് ചെയ്തു. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുകയാണ്.

പശ്ചിമഘട്ട പരിസ്ഥിതി മേഖലകളുടെ നിര്‍ണയം, വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ അതിരൂക്ഷമായ വന്യജീവി ആക്രമണം, പട്ടയ പ്രശ്നമടക്കമുള്ള വിവിധ ഭൂപ്രശ്നങ്ങള്‍, കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയില്‍ നിന്നും മരം മുറിക്കുന്നതിനുള്ള അനുവാദമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളുടെ പരിഹാരത്തിനായി ശക്തമായ കര്‍ഷക സമരങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ്-എം നേതൃത്വം നല്‍കും.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോടും സംസ്ഥാനത്തോടും കാട്ടുന്ന കുറ്റകരമായ അനാസ്ഥയ്ക്കും അവഗണനകള്‍ക്കുമെതിരേ സമരരംഗത്തേക്കിറങ്ങുമെന്നും ജോസ് കെ. മാണി പറഞ്ഞു.