കോന്നി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി. ദിവ്യയെ രക്ഷിക്കുന്നതിനുള്ള പഴുതുകള്‍ ധാരാളം ചേര്‍ത്തതായി അഭിഭാഷകരും നിയമരംഗത്തെ പ്രമുഖരും.


നവീന്‍ ബാബുവിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച പ്രമുഖ രാഷ്ട്രീയ നേതാക്കളായ അഭിഭാഷകര്‍ ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തു.

ദിവ്യയുടെ അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് സുപ്രീംകോടതി അഭിഭാഷകനും രാജ്യസഭാംഗവുമായ ഹാരിസ് ബീരാന്‍ പറഞ്ഞു.