എന്നാൽ മന്ത്രി പറഞ്ഞത് രണ്ടര ലക്ഷം പേർ മാത്രമേയുള്ളൂവെന്നാണ്. ആറുമാസത്തിനകം ഇത്രയും പേരുടെ ടെസ്റ്റ് നടത്താൻ സാധിക്കില്ല.
ചർച്ച നടന്ന് ഇതുവരെയും ഒരാൾക്കുപോലും ടെസ്റ്റിന് സ്ളോട്ട് അനുവദിച്ചുകിട്ടിയിട്ടില്ലെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.