വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ പുതിയ പദവികളില്‍
വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ പുതിയ പദവികളില്‍
Friday, October 18, 2024 2:01 AM IST
സിജോ പൈനാടത്ത്

കൊച്ചി: ഔദ്യോഗികമായി വിരമിച്ചശേഷം സംസ്ഥാനത്ത് വിവിധ കോര്‍പറേഷനുകളുടെയും പ്രോജക്‌ടുകളുടെയും തലപ്പത്തുള്ള ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.

ഒമ്പത് ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഐപിഎസ് റാങ്കിലുള്ള ഒരാളുടെയും ശമ്പളം ഉള്‍പ്പെടെയുള്ള വിവരങ്ങളാണു വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. ഇതില്‍ 63,000 രൂപ മുതല്‍ 3.87 ലക്ഷം രൂപ വരെ ശമ്പളമുൾപ്പെടെയുള്ള ആനുകൂല്യങ്ങളായി വാങ്ങുന്നവരുണ്ട്.

ധനവകുപ്പില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്യുന്ന ഡോ. കെ.എം. ഏബ്രഹാമിന് 3.87 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം നല്‍കുന്നുണ്ട്. ഇതിനു പുറമെ വാഹനം, മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ്, വീട്ടിലെ ടെലിഫോണ്‍ ചാര്‍ജ്, ഇന്‍റര്‍നെറ്റോടുകൂടിയ ലാപ്‌ടോപ് എന്നിവയും അനുവദിച്ചിട്ടുണ്ട്.

കേരള പബ്ലിക് എന്‍റര്‍പ്രൈസസ് ബോര്‍ഡില്‍ (കെപിഇഎസ്ആര്‍ബി) ചെയര്‍മാനായി മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് 2023 ജൂലൈ 12 മുതല്‍ സേവനം ചെയ്യുന്നുണ്ട്. പ്രതിമാസം 2.25 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് അടിസ്ഥാന ശമ്പളമായി സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനുപുറമെ ക്ഷാമബത്തയായി 94,500 രൂപയും വീട്ടുവാടകയായി 40,500 രൂപയും നല്‍കുന്നുണ്ട്.

കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി ചെയര്‍മാന്‍ പി.എച്ച്. കുര്യന് 2.09 ലക്ഷം രൂപയാണു ശമ്പളം. ഇതേ അഥോറിറ്റിയുടെ മെംബറായ ഐപിഎസ് ഉദ്യോഗസ്ഥ ബി. സന്ധ്യക്കുള്ള ശമ്പളം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ച പി.എച്ച്. കുര്യന്‍റെ സേവനം സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു.


മലബാര്‍ ഇന്‍റര്‍നാഷണല്‍ പോര്‍ട്ട് ആന്‍ഡ് സെസ് ലിമിറ്റഡ് എംഡിയും സിഇഒയുമായി നിയമിച്ചിട്ടുള്ള എല്‍. രാധാകൃഷ്ണന്‍റെ ശമ്പളം 1.91 ലക്ഷം രൂപ. 70 വയസായ ഇദ്ദേഹത്തിന് കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ സേവന കാലാവധി നീട്ടി നല്‍കിയിരുന്നു.

ഫിഷറീസ് വകുപ്പിനു കീഴിലുള്ള തീരദേശ വികസന കോര്‍പറേഷൻ എംഡി പി.എ. ഷെയ്ഖ് പരീതിന് സര്‍ക്കാര്‍ നല്‍കുന്ന പ്രതിമാസ ശമ്പളം 1.41 ലക്ഷം രൂപയാണ്.

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.കെ. ജോസിന് അടിസ്ഥാന ശമ്പളം പ്രതിമാസം 2.25 ലക്ഷം രൂപയും ക്ഷാമബത്ത 1.12 ലക്ഷവും ഉള്‍പ്പെടെ ആകെ 4.32 ലക്ഷം രൂപ. ഇതില്‍ പെന്‍ഷനും ക്ഷാമാശ്വാസവും കുറച്ച് പ്രതിമാസം നല്‍കുന്നത് 2.63 ലക്ഷം രൂപ.

വ്യവസായ വകുപ്പിനു കീഴിലെ കേരള റബര്‍ ലിമിറ്റഡ് സിഎംഡിയുടെ ചുമതല 2022 മേയ് മുതല്‍ ഷീല തോമസിനാണ്. രണ്ടു ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. മറ്റ് ആനുകൂല്യങ്ങള്‍ വേറെയും.

കേരള കാഷ്യൂ ബോര്‍ഡ് സിഎംഡി എ. അലക്‌സാണ്ടറിനു പ്രതിമാസ ശമ്പളമായി 63,300 രൂപയുണ്ട്. ശമ്പളത്തിന്‍റെ 50 ശതമാനം ഡിഎ ആയും 18 ശതമാനം എച്ച്ആര്‍എ ആയും നല്‍കുന്നു.
അതേസമയം, ചീഫ് സെക്രട്ടറിക്കു വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിന്മേല്‍ കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ ശമ്പളത്തിന്‍റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്ന് അപേക്ഷകനായ രാജു വാഴക്കാല ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.