വോട്ട് രേഖപ്പെടുത്തി മൊബൈല്‍ ഫോണില്‍ പകര്‍ത്തി സംഘടനാ നേതാക്കളെ കാണിക്കണമെന്നു ചിലര്‍ അംഗങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഈ സാഹചര്യത്തില്‍ പോളിംഗ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പോളിംഗ് സ്റ്റേഷന് പരിസരത്ത് ആളുകള്‍ കൂട്ടംകൂടി നില്‍ക്കാനും അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.