വയനാട്ടിൽ രണ്ടാമങ്കത്തിന് സത്യൻ മൊകേരി
വയനാട്ടിൽ രണ്ടാമങ്കത്തിന് സത്യൻ മൊകേരി
Friday, October 18, 2024 2:01 AM IST
ടി.എം. ജയിംസ്

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ സിപിഐ നേതാവ് സത്യൻ മൊകേരി രണ്ടാം അങ്കത്തിനിറങ്ങുന്പോൾ ആശ്വാസത്തിൽ ഇടതു മുന്നണി. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് അനുകൂലമായി വോട്ടുകൾ കുത്തിയൊലിക്കുന്നതിനു തടയിടാൻ സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം ഉതകുമെന്ന ചിന്താഗതിയിലാണു മണ്ഡലത്തിലെ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ യുഡിഎഫിനെ വിറപ്പിച്ചശേഷമാണ് സത്യൻ മൊകേരി തോൽവി സമ്മതിച്ചത്.

യുഡിഎഫിന്‍റെ ഉരുക്കുകോട്ടകളായ നിയോജകമണ്ഡലങ്ങളടങ്ങുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ കേവലം 20,870 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണു കോണ്‍ഗ്രസ് സ്ഥാനാർഥി എം.ഐ. ഷാനവാസിനു ജയിച്ചുകയറാനായത്. വയനാട്ടിലെ മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥിയെ സത്യൻ മൊകേരി കടത്തിവെട്ടി.

തിരുവന്പാടി മണ്ഡലത്തിൽ മെച്ചപ്പെട്ട ഭൂരിപക്ഷം ഷാനവാസിനു നേടാനായില്ല. കൽപ്പറ്റ, എറനാട്, നിലന്പൂർ, വണ്ടൂർ നിയമസഭാ മണ്ഡലങ്ങളിലെ സമ്മതിദായകരിൽ അധികവും ഒപ്പംനിന്നതാണ് ഷാനവാസിനു രണ്ടാംവട്ടവും ലോക്സഭ കാണാൻ സഹായകമായത്.

വയനാട്ടിൽ രണ്ടാംവട്ട മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധിയെ ഇടതുമുന്നണിക്കുവേണ്ടി നേരിടാൻ ദേശീയ നിർവാഹക സമിതിയംഗവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയെയാണ് സിപിഐ നേതൃത്വം നിയോഗിച്ചത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുംമുന്പേ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങിയ ആനി രാജയും ഇടതുമുന്നണിയും രാഹുൽ ഗാന്ധിയെ വീഴ്ത്താനായില്ലെങ്കിലും തകർപ്പൻ പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ഇടതുമുന്നണിയുടെ കണക്കുകൾ ചീട്ടുകൊട്ടാരംപോലെ തകർന്നു വീണു.


2019ൽ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ നേരിട്ട സിപിഐ സ്ഥാനാർഥി പി.പി. സുനീറിനു ലഭിച്ചതിലും വളരെയധികം വോട്ട് ആനി രാജയ്ക്ക് നേടാനായില്ല. പോൾ ചെയ്തതിന്‍റെ 25.2 ശതമാനം വോട്ടാണ് (2,73,971) സുനീറിനു കിട്ടിയത്. 2,83,023 വോട്ടാണ് (26 ശതമാനം) ആനി രാജയ്ക്കു നേടാനായത്.

റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിന് ഇല്ലെന്ന് ആനി രാജ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിതത്വം കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിനു പിന്നാലെ മണ്ഡലത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനവും തുടങ്ങുകയുണ്ടായി. 2019ൽ രാഹുൽ ഗാന്ധിക്കു ലഭിച്ചതിലും മെച്ചപ്പെട്ട ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്കു സമ്മാനിക്കണമെന്ന വാശിയിലാണ് മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും.

ദേശീയ ശ്രദ്ധയാകർഷിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ നേരിടുന്നതിനു സിപിഐ നേതൃത്വം സത്യൻ മൊകേരിയെ നിർബന്ധിച്ച് ഇറക്കുകയാണ് ഉണ്ടായത്. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലുള്ള വൈമുഖ്യം അദ്ദേഹം നേരത്തേ വ്യക്തമാക്കിയതാണ്.

എന്നാൽ, മണ്ഡലത്തിനു സുപരിചിതനായ സത്യന്‍റെ സ്ഥാനാർഥിത്വം പ്രിയങ്കയ്ക്ക് മഹാഭൂരിപക്ഷം എന്ന യുഡിഎഫ് സ്വപ്നത്തിനു പ്രഹരമേൽപ്പിക്കാൻ കഴിയുമെന്നാണ് മണ്ഡലത്തിലെ ഇടതു നേതാക്കളുടെ വിശ്വാസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.