മുരളീധരനെ പ്രചാരണരംഗത്തിറക്കാന്‍ വഴിതേടി കെപിസിസി
മുരളീധരനെ  പ്രചാരണരംഗത്തിറക്കാന്‍  വഴിതേടി കെപിസിസി
Friday, October 18, 2024 2:01 AM IST
കോഴിക്കോട്: തെരഞ്ഞെടുപ്പ് കാലങ്ങളില്‍ കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ പ്രധാന പ്രചാരകരിലൊരാളായ കെ. മുരളീധരന്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി രംഗത്തിറങ്ങുമോ എന്ന കാര്യത്തില്‍ നേതൃത്വത്തിന് ആശങ്ക.

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കെ. മുരളീധരനെ മൂന്നാംസ്ഥാനത്താക്കിയതില്‍ ആരോപണം നേരിടുന്ന കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി.എന്‍ .പ്രതാപന്‍, മുന്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂര്‍ എന്നിവരുടെ പിന്തുണയോടെയാണു ചേലക്കരയില്‍ രമ്യ ഹരിദാസ് സ്ഥാനാര്‍ഥിയായത്.

തെരഞ്ഞെടുപ്പു തോല്‍വിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ ശിപാര്‍ശ ചെയ്ത കെപിസിസി സമിതിയുടെ റിപ്പോര്‍ട്ട് മാസങ്ങളായിട്ടും പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച് തൃശൂര്‍വിട്ടതാണ് കെ. മുരളീധരന്‍.


കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കെപിസിസി വൈകുന്നതില്‍ അദ്ദേഹം പ്രതിഷേധത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചര്‍ച്ചനടത്താനാണു തീരുമാനം.

വയനാട് ഒഴിച്ചുള്ളിടത്തൊന്നും പ്രചാരണത്തിനിറങ്ങില്ലെന്ന് മുരളീധരന്‍ നേരത്തേ പ്രഖ്യാപിച്ചതാണ്.

പാലക്കാട് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിൻ‍ രംഗത്തുവന്നതോടെ ഇവിടത്തെ രാഷ്‌ട്രീയ സാഹചര്യം ആകെ മാറിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ശക്തമായ പ്രചാരണങ്ങളിലൂടെ മാത്രമേ പാലക്കാട് നിലനിര്‍ത്താന്‍ കഴിയൂ എന്ന ബോധ്യം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ആളെ കൂട്ടാന്‍ കഴിയുന്ന നേതാവായ കെ. മുരളീധരനെ മൂന്നുമണ്ഡലങ്ങളിലും പ്രചാരണത്തിനെത്തിക്കാനുള്ള ശ്രമവും നേതൃത്വം നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.