ഇടതിനൊപ്പമെന്ന് പി. സരിൻ
ഇടതിനൊപ്പമെന്ന് പി. സരിൻ
Friday, October 18, 2024 2:23 AM IST
പാലക്കാട്: ഇനി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നു വ്യക്തമാക്കി പി. സരിന്‍. സ്ഥാനാര്‍ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്നു പറഞ്ഞാല്‍ അതിനു തയാറാണെന്നും സരിന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വെറുതെയിരിക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല, ചേര്‍ന്നുനില്‍ക്കേണ്ടത് ഇടതുപക്ഷത്തേക്കാണെന്നു മനഃസാക്ഷി പറയുന്നു. കോണ്‍ഗ്രസിലേക്ക് ഇനിയൊരു തിരിച്ചുവരവില്ല. കോണ്‍ഗ്രസിന്‍റെയുള്ളിലും ഞാൻ ഇടതുപക്ഷത്തായിരുന്നു, പക്ഷേ, ആ ഇടതുപക്ഷത്ത് എനിക്കു സ്ഥാനമില്ല. യഥാര്‍ഥ ഇടതുപക്ഷത്തിന്‍റെ ഇടയില്‍ എന്‍റെ സ്ഥാനം അന്വേഷിക്കുകയാണ്.

കോണ്‍ഗ്രസില്‍ ഒന്നും നടക്കുന്നില്ലെന്നും കെട്ടുറപ്പുള്ള പാര്‍ട്ടിയാണു സിപിഎമ്മെന്നും സരിന്‍ പറഞ്ഞു. ജില്ലയില്‍ കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ തോറ്റതു വലിയ ഭൂരിപക്ഷത്തിനാണ്. തിരിച്ചുവരവിനു ശ്രമം നടത്തുന്നില്ല.


ജില്ലയിലുള്ളവരെ സ്ഥാനാര്‍ഥിയാക്കാതെ ആരെ ജയിപ്പിക്കാനാണു രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയത്? ഉള്‍ക്കളികള്‍ കോണ്‍ഗ്രസിലെ ചിലര്‍ക്കറിയാം. താന്‍ തലവേദനയല്ല, തലവേദനകള്‍ക്കുള്ള മരുന്നാണ്.സരിന്‍ പറഞ്ഞു. അതുള്‍ക്കൊണ്ടാല്‍ കോണ്‍ഗ്രസിലെ പല തലവേദനയും മാറും- സരിന്‍ വ്യക്തമാക്കി.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ്. രാഷ്‌ട്രീയമായി ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും എതിരേ എന്താണ് കോണ്‍ഗ്രസ് ചെയ്തത്? വട്ടപ്പൂജ്യം ആയിരിക്കും അതിനു കിട്ടുന്ന ഉത്തരം. ജനങ്ങളുടെ ഇടയിലേക്കിറങ്ങാനാണ് തീരുമാനം. സ്ഥാനാര്‍ഥിത്വത്തിന്‍റെ നിറം അതിനു നൽകേണ്ടതില്ലെന്നും സരിൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.