ട്രെയിനുകളിൽ മുൻകൂർ റിസർവേഷൻ കാലാവധി വെട്ടിച്ചുരുക്കി
ട്രെയിനുകളിൽ മുൻകൂർ റിസർവേഷൻ  കാലാവധി വെട്ടിച്ചുരുക്കി
Friday, October 18, 2024 2:23 AM IST
കൊല്ലം: ട്രെയിനുകളിലെ മുൻകൂർ റിസർവേഷൻ സൗകര്യത്തിന്‍റെ കാലാവധി വെട്ടിച്ചുരുക്കാൻ റെയിൽവേ മന്ത്രാലയത്തിന്‍റെ തീരുമാനം.

നിലവിൽ മുൻകൂർ റിസർവേഷൻ ചെയ്യുന്നതിനുള്ള സമയപരിധി 120 ദിവസമാണ്. ഇത് 60 ദിവസമായി (യാത്രാ തീയതി ഒഴികെ) കുറയ്ക്കും. നവംബർ ഒന്നിന് ഇത് പ്രാബല്യത്തിൽ വരും.

ഇതു സംബന്ധിച്ച് റെയിൽവേ ബോർഡിന്‍റെ അറിയിപ്പ് എല്ലാ സോണുകളിലെയും പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് കൈമാറി.

അതേസമയം 120 ദിവസത്തെ കാലാവധി പ്രകാരം ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഈ മാസം 31 വരെ യാത്ര ചെയ്യുന്നതിന് തടസമൊന്നുമില്ലെന്നും അറിയിപ്പിൽ പറയുന്നു. നിലവിൽ 60 ദിവസത്തിന് മുകളിലുള്ള ബുക്കിംഗ് റദ്ദാക്കുന്നത് അനുവദനീയമായിരിക്കും.


പകൽ സർവീസ് നടത്തുന്ന താജ് എക്സ്പ്രസ്, ഗോമതി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ ബുക്കിംഗിന്‍റെ കാര്യത്തിൽ പുതിയ സമയ പരിധി ബാധകമല്ല - വിദേശ വിനോദ സഞ്ചാരികൾക്കുള്ള 365 ദിവസത്തെ മുൻകൂർ ബുക്കിംഗ് പരിധിയിലും മാറ്റമൊന്നുമില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.