എഡിഎം നവീൻ ബാബുവിന്‍റെ മരണം; ദിവ്യ പുറത്ത്
എഡിഎം നവീൻ ബാബുവിന്‍റെ മരണം; ദിവ്യ പുറത്ത്
Friday, October 18, 2024 2:23 AM IST
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണമുനയിലായിരുന്ന പി.പി. ദിവ്യക്കെതിരേ ഒടുവിൽ നടപടിയുമായി സിപിഎം.

ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷസ്ഥാനത്തുനിന്നു നീക്കി. ദിവ്യക്കു പകരം കെ.കെ. രത്‌നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും.

പോലീസ് ആത്മഹത്യാപ്രേരണയ്ക്കു കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ദിവ്യക്കെതിരേയുള്ള നടപടി. സംഭവത്തിനുശേഷം ദിവ്യയെ പിന്തുണച്ച പല നേതാക്കൾക്കും രാഷ്‌ട്രീയ പ്രതിഷേധത്തിനപ്പുറം ഉണ്ടായ ജനകീയ പ്രതിരോധത്തെ അവഗണിക്കാൻ കഴിഞ്ഞില്ല എന്നു വ്യക്തമാകുന്നതായി ഇന്നലെ രാത്രി പുറത്തിറക്കിയ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന.

അതേസമയം, നവീന്‍ ബാബുവിന്‍റെ മരണവുമായി ബ‌ന്ധപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റിയംഗംകൂടിയായ ദിവ്യയെ പ്രതിചേർത്ത് കണ്ണൂർ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

അസ്വാഭാവിക മരണത്തിനു രജിസ്റ്റർ ചെയ്ത കേസിലാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ദിവ്യയെ പ്രതിചേർത്തിരിക്കുന്നത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 108-ബി വകുപ്പ് പ്രകാരമാണു പോലീസ് കേസെടുത്തിട്ടുള്ളത്. കേസില്‍ ദിവ്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ദിവ്യയുടെ പ്രസംഗത്തിന്‍റെ ഡിജിറ്റല്‍ തെളിവുകളടക്കം പോലീസ് പരിശോധിച്ചിരുന്നു. നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ദിവ്യക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കണ്ണൂര്‍ പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയിരുന്നു.

ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കാമെന്നു കണ്ണൂര്‍ പോലീസിനു നിയമോപദേശം ലഭിച്ചിരുന്നു. നേരത്തേ ബിഎൻഎസ്എസ് (ഭാരതീയ നാഗരിക് സുരക്ഷാ സംഹിത) 194 പ്രകാരം അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്.

നവീൻ ബാബുവിന്‍റെ ഭാര്യയുടെയും മക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിമര്‍ശനം രൂക്ഷമായതോടെയാണു ദിവ്യയെ പ്രതിയാക്കി പോലീസ് കേസെടുത്തത്.

കേസെടുത്ത സാഹചര്യത്തിൽ ദിവ്യക്കു മുൻകൂർ ജാമ്യഹർജി നൽകേണ്ടിവരും. ദിവ്യയെ പ്രതിയാക്കിയ റിപ്പോർട്ട് തളിപ്പറന്പ് മജിസ്ട്രേറ്റ് കോടതിയിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരി ഇന്നു കൈമാറും. തുടർന്ന് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്കു റിപ്പോർട്ട് കൈമാറും.


എഡിഎം നാട്ടിലേക്കു പോകാന്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തിരുന്നു. സഹപ്രവര്‍ത്തകരോടു യാത്ര ചോദിക്കുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും എഡിഎം നവീന്‍ ബാബുവിന് ആത്മഹത്യയിലേക്കു നയിക്കത്തക്ക മാനസിക വിഷമങ്ങളൊന്നും നേരിട്ടിട്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയത്.


സിപിഎം പ്രസ്താവന:

"കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെത്തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് നേരത്തെ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു.

അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്നു പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്ര അന്വേഷണം നടത്തണമെന്നു സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് കണ്ടു. അതു ദിവ്യ അംഗീകരിച്ചതിനെത്തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടേറിയറ്റ് തീരുമാനിച്ചു'.

"നവീൻ ബാബുവിന്‍റെ വേർപാടിൽ വേദനയുണ്ട്'; മൗനം വെടിഞ്ഞ് ദിവ്യ

കണ്ണൂർ: ഒടുവിൽ മൗനം വെടിഞ്ഞ് പി.പി. ദിവ്യ രംഗത്ത്. നവീൻ ബാബുവിന്‍റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്നും ദുഃഖം അനുഭവിക്കുന്ന കുടുംബത്തിന്‍റെ സങ്കടത്തിൽ താൻ പങ്കുചേരുന്നുവെന്നും ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ദിവ്യ പറഞ്ഞു.

പോലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കും. നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശ്യവിമർശനമാണു താൻ നടത്തിയതെങ്കിലും തന്‍റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ശരിവയ്ക്കുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽനിന്നു മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ആ സ്ഥാനം രാജിവയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. -ദിവ്യ പ്രസ്താവനയിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.