പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി മികച്ച ആശുപത്രിയിലേക്കു മാറ്റാൻ മതിയായ സംവിധാനങ്ങളുള്ള ആംബുലൻസ് ഇല്ലായിരുന്നു. ഇതു രോഗിയെ കൊണ്ടുപോകുന്നതു വൈകിപ്പിച്ചു.
തുടർന്ന് വാണിയംകുളത്തുനിന്ന് എത്തിച്ച ആംബുലൻസിൽ രോഗിയെ മണ്ണാർക്കാട് വട്ടന്പലം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൂന്നുമണിക്കൂറിലധികമാണ് പരിക്കേറ്റ രോഗിയുമായി ബന്ധുക്കളും ആശുപത്രി അധികൃതരും കാത്തിരുന്നത്. ഫൈസലിന്റെ ഭാര്യ സെഫീന. മകൻ: മിസ്ഹാബ്.