സ്വാഭാവികമായി കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ആരാണെങ്കിലും ആ വാക്കുതന്നെ പറയും. നിങ്ങളാണെങ്കിലും അതുതന്നെ പറയും.
ഞാനും സുധാകരനും ജ്യേഷ്ഠാനുജന്മാരെപ്പോലെയാണ്. അടുത്ത സുഹൃത്തുക്കള്‍ തമ്മിലുള്ള സംഭാഷണത്തില്‍ പറയുന്ന കാര്യങ്ങളാണു നടന്നതെന്നും സതീശൻ പറഞ്ഞു.