കൊച്ചി: കളമശേരി പോളിടെക്‌നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയത് ഇന്‍റലിജന്‍റ്സ് വിവരത്തെ തുടര്‍ന്നെന്ന് തൃക്കാക്കര എസിപി പി.വി. ബേബി. പരിശോധന സമയത്ത് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്.

ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ട്. സംഭവത്തില്‍ കോളജിനകത്തും പുറത്തും നിന്നുള്ളവരുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൈമാറിയവരെക്കുറിച്ചും ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും എസിപി പറഞ്ഞു.

പോലീസ് ഭീഷണിപ്പെടുത്തി അറസ്റ്റ് ചെയ്തതാണെന്ന, പിടിയിലായ അഭിരാജിന്‍റെ വാദം പോലീസ് തള്ളി. വ്യക്തമായ തെളിവുകളോടെയാണ് അറസ്റ്റ്. പോലീസ് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല.

പരിശോധനകള്‍ മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് കോളജ് അധികൃതരില്‍ നിന്ന് രേഖാമൂലം അനുമതിയും തേടിയിരുന്നു. കേസില്‍ ജാമ്യത്തില്‍ വിട്ടയച്ചവര്‍ക്കടക്കം പങ്കുണ്ട്. പിടിയിലായവര്‍ ഇരകളാക്കപ്പെട്ടു എന്നത് ശരിയല്ല.

അവര്‍ അറിയാതെ അവരുടെ മുറിയില്‍ കഞ്ചാവ് എത്തില്ല. ഹോസ്റ്റലില്‍ കുട്ടികള്‍ ലഹി ഉപയോഗിക്കുന്ന കാര്യം വാര്‍ഡനുള്‍പ്പെടെയുള്ളവര്‍ക്ക് അറിയാമായിരുന്നോ എന്ന് പരിശോധിക്കും. കാമ്പസിനകത്തും പുറത്തുനിന്നുള്ളവരുടെയും സാന്നിധ്യം ഈ കേസിലുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്.

മറ്റുള്ളവരുടെ പങ്ക് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തും. അറസ്റ്റിലായവരുടെ രാഷ്ട്രീയം നിലവില്‍ പരിശോധിച്ചിട്ടില്ല.

അത് പരിശോധിക്കേണ്ടതാണ്. പിടിയിലായ വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ വൈദ്യപരിശോധന നടത്തിയിട്ടുണ്ട്. ഇതിന്‍റെ ഫലം വൈകാതെ ലഭിക്കും.