വനം വികസന കോർപറേഷൻ പിരിച്ചു വിടണം: ജോസ് ചെന്പേരി
Wednesday, May 22, 2024 6:13 AM IST
കൽപ്പറ്റ: വനം വികസന കോർപറേഷൻ പിരിച്ചു വിട്ട് മേധാവികളുടെ മേൽ കേസ് എടുക്കണമെന്ന് കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെന്പേരി ആവശ്യപ്പെട്ടു. കേന്ദ്ര വനം നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാകമ്മിറ്റി നടത്തുന്ന പ്രചാരണ വാഹനജാഥ വൈത്തിരിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദേശ ഫണ്ടിന്‍റെ രുചി അറിഞ്ഞ കോർപ്പറേഷനും വനം മേധാവികളും വിദേശികൾ വലിച്ചെറിഞ്ഞ അക്വേഷ്യയും യൂക്കാലിപ്റ്റ്സും മഞ്ഞക്കൊന്നയും വച്ചു പിടിപ്പിച്ച് വനത്തിന്‍റെ സ്വാഭാവിക ആവാസ വ്യവസ്ഥിതി നശിപ്പിച്ച് വന്യമൃഗങ്ങളെ നാട്ടിലെത്തിച്ച് പാവപ്പെട്ട കൃഷിക്കാരെ കൊന്നൊടുക്കി വീണ്ടും ഒരു കുടിയിറക്കിന് ശ്രമിക്കുകയാണ്.


ഇവർ കൃഷിക്കാരുടേയും സർക്കാരിന്‍റെയും ശത്രുക്കളാണ്. നരഭോജിയായ കടുവയെ വെടിവച്ചു കൊല്ലാമെന്ന് വന്യജീവിസംരക്ഷണനിയമത്തിലെ 11(1) പ്രകാരം ഉത്തരവിടാം. കേന്ദ്രം ഒന്നിനും തയാറാകുന്നില്ല. ക്ഷുദ്രജീവി പട്ടികയിൽപെട്ട കാട്ടുപന്നികളെ വെടിവച്ചു കൊല്ലണം.

കേന്ദ്രം തയാറല്ലെങ്കിൽ സംസ്ഥാന താത്പര്യം മുൻനിർത്തി കേരളം പുതിയ നിയമനിർമാണം നടത്തണമെന്നും വന്യമൃഗങ്ങൾക്ക് ചവിട്ടിമെതിക്കാനുള്ളതല്ല മനുഷ്യജീവനെന്നും ജോസ് ചെന്പേരി പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് സണ്ണി മാത്യുവാണ് ജാഥ ക്യാപ്റ്റൻ. കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്‍റ് കെ. ദാസൻ അധ്യക്ഷത വഹിച്ചു.