മഴക്കെടുതി രൂക്ഷം...ദുരിതമേറുന്നു
Friday, July 19, 2024 1:49 AM IST
കനോലി കനാൽ
കരകവിഞ്ഞു; ആറ്
കുടുംബങ്ങളെ
മാറ്റിപ്പാർപ്പിച്ചു

ചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി ഈസ്റ്റ് കോഴിത്തുമ്പിൽ കനോലി കനാൽ കരകവിഞ്ഞു. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ഇന്നലെ രാവിലെയാണ് കനോലി കനാൽ കരകവിഞ്ഞത്. പുഴയിൽ രണ്ടടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. ശക്തമായ മഴയും ഡാമുകൾ തുറന്നതും പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണമായി. പ്രദേശത്തെ വീടുകൾക്കുചുറ്റും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. ഇതോടെ ഈ ഭാഗത്തുള്ള ആറ് കുടുംബങ്ങളെ പഞ്ചായത്ത് അധികൃതർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചാമക്കാല ഗവ. മാപ്പിള ഹയർസെക്കന്‌ഡറി സ്കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്. കനോലി കനാലിന്‍റെ മറ്റു ഭാഗങ്ങളില്‌ വെള്ളം ഉയർന്നിട്ടുണ്ടെങ്കിലും കരയിലേക്ക് കയറിയിട്ടില്ല.

മുകുന്ദപുരം താലൂക്കില്‍ ഏഴിടത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍

ഇരിങ്ങാലക്കുട: കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായതോടെ മുകുന്ദപുരം താലൂക്കല്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കാറളം, കാട്ടൂര്‍, മനവലശേരി, ഇരിങ്ങാലക്കുട, പറപ്പൂക്കര, തൊട്ടിപ്പാള്‍, പുല്ലൂര്‍ എന്നീ വില്ലേജുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. തുടരുന്ന മഴ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. പെയ്ത്തുവെള്ളത്തോടൊപ്പം കരുവന്നൂര്‍ പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. കരുവന്നൂര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പുഴയുടെ സമീപമുള്ള വീടുകളിലേക്ക് വെള്ളംകയറി. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനുമുന്‍പേ ഇല്ലിക്കല്‍ റെഗുലേറ്ററിലെ ഷട്ടറുകള്‍ ഉയര്‍ത്താനുണ്ടായ കാലതാമസമാണ് സമീപപ്രദേശങ്ങളിലേക്ക് വെള്ളം കയറാന്‍ കാരണമെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു.

ഇല്ലിക്കല്‍ റെഗുലേറ്ററിന്‍റെ എട്ടു ഷട്ടറുകള്‍ ഇറിഗേഷന്‍ തുറന്നിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ബാക്കി ഷട്ടറുകള്‍ക്കൂടി ഉയര്‍ത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കരുവന്നൂര്‍ പുഴയില്‍നിന്ന് വെള്ളം വരുന്ന പൈങ്കിളിത്തോടിനും നീരോലിത്തോടിനും താത്കാലിക ഷട്ടറുകള്‍ ഉള്ളതാണ്. അവയും പൂര്‍ണമായി തുറന്നിട്ടില്ല. കാട്ടൂര്‍ പഞ്ചായത്തില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് കരാഞ്ചിറ സെന്‍റ് സേവിയേഴ്‌സ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഒമ്പത് കുടുംബങ്ങളാണ് ഈ ക്യാമ്പില്‍ കഴിയുന്നത്.

മുനയം, കരാഞ്ചിറ, കാട്ടൂര്‍ ചെമ്പന്‍ചാല്‍ എന്നിവടങ്ങളിലുള്ളവരാണിവര്‍. പലരും ബന്ധു വീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. മധുരംപ്പിള്ളി, മുനയം, പറയന്‍കടവ്, കരാ ഞ്ചിറ, ചെമ്പന്‍ചാല്‍ എന്നിവടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായുള്ളശത്. 30 ഓളം വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. പഞ്ചായത്തധികൃതരും ജനപ്രതിനിധികളും വെള്‌ലക്കട്ട് രൂക്ഷമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കാറലം എല്‍പി സ്‌കൂളില്‍ പത്ത് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.

കാറളം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെട്ട ആലുക്കക്കടവ്, ചെങ്ങാനിപ്പാടം നന്തി പ്രദേശങ്ങളിലെ ഇരുപതോളം കുടുംബങ്ങള്‍ വെള്ളക്കെട്ടിലായി. എട്ടോളം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. ഇരിങ്ങാലക്കുട ജവഹര്‍ കോളനിയില്‍ പകല്‍വീടിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുന്നത്. രണ്ട് കുടുംബങ്ങളാണ് ഇവിടെയുള്ളത്. മനവലശേരി വില്ലജില്‍ താണിശേരി ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ മൂന്നു കുടുംബങ്ങളുണ്ട്. ഹരിപുരം പ്രദേശത്ത് വെള്ളം കയറിയതോടെയാണ് ഈ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. പുല്ലൂര്‍ വില്ലേജില്‍ ആനുരുളി അയ്യങ്കാളി സ്മാരക നിലയില്‍ ആരംഭിച്ച ക്യാമ്പില്‍ ഒരുകുടുംബമാണ് ഉള്ളത്.

പൂമംഗലം പഞ്ചായത്ത് നാലാംവാര്‍ഡില്‍ എലമ്പലക്കാട്ട് ക്ഷേത്രത്തിന്‍റെ കിഴക്ക് നാലു വീടുകളില്‍ വെള്ളംകയറി. മൂന്നുവീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് മാറി. ഒരു വീട്ടുകാര്‍ മാറിയിട്ടില്ല. കൊറ്റംകോട് റെഗുലേറ്ററിന്‍റെ ഉയര്‍ത്താന്‍ കഴിയാതെക്കിടന്ന മൂന്ന് ഷട്ടറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. 12 ഷട്ടറുകളുള്ള റെഗുലേറ്ററിന്‍റെ ഒന്‍പത് ഷട്ടറുകള്‍ നേരത്തെ തുറന്നിരുന്നു. കാട്ടൂര്‍ അടിയന്തര അവേലാകനയോഗം ചേ ര്‍ന്നു. വിലേജ് ഓഫീസര്‍ ആശ ഇഗ്നേഷ്യസ്, പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അടിയന്തിര സാഹചര്യത്തില്‍ 8547453383 എന്ന പഞ്ചായത്ത് കണ്‍ട്രോള്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അറിയിച്ചു.


‌മദ്രസ
കെട്ടിടത്തിന്‍റെ
മേൽക്കൂര
തകർന്നു

ആമണ്ടൂർ: ശ്രീനാരായണപുരത്ത് മദ്രസ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു.കട്ടൻ ബസാർ വടക്കുഭാഗം ജലാലിയ മസ്ജിദിന് കീഴിലുള്ള മുഈനുസുന്ന മദ്രസയാണ് തകർന്നത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്‍റെ ഭിത്തിയിലും തൂണുകളിലും വിള്ളൽ വീണിട്ടുണ്ട്. തകർന്ന കെട്ടിടം തൊട്ടടുത്തുള്ള മസ്ജിദിൻമേൽ ചാഞ്ഞ നിലയിലാണുള്ളത്. സാധാരണഗതിയിൽ ഈ സമയത്ത് നൂറ്റിമുപ്പതോളം വിദ്യാർഥികളും മൂന്ന് അധ്യാപകരും മദ്രസയിൽ ഉണ്ടാകാറുണ്ട്. മഴമൂലം കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ മദ്രസക്ക് അവധി നൽകിയതിനാൽ വൻ ദുരന്തം ഒഴിവായി.

വാഴത്തോട്ടങ്ങള്‍
വെള്ളത്തില്‍

കോടാലി: ദിവസങ്ങലായി കനത്തുപെയ്യുന്ന മഴയില്‍ വാഴത്തോട്ടങ്ങളില്‍ വെള്ളംകയറിയത് കര്‍ഷകരെ ദുരിതത്തിലാക്കി. ബാങ്ക് വായ്പയെടുത്തും കടംവാങ്ങിയും ഓണക്കാല വിപണി ലക്ഷ്യംവച്ച് കൃഷിയിറക്കിയ വാഴക്കര്‍ഷകരെ വെള്ളക്കെട്ട് കണ്ണീരിലാഴ്ത്തി. ദിവസങ്ങളോളം വാഴകള്‍ക്കു ചുവട്ടില്‍ വെള്ളം കെട്ടിനിന്നാല്‍ പിണ്ടി ചീഞ്ഞ് വാഴകള്‍ ഒടിഞ്ഞുവീഴും. മറ്റത്തൂര്‍ പഞ്ചായത്തിലെ ചാഴിക്കാട്, മന്ദരപ്പിള്ളി, നൂലുവള്ളി, കടമ്പോട് എന്നവിടങ്ങളിലെ കര്‍ഷകരുടെ വാഴകള്‍ നാലുദിവസത്തിലേറെയായി വെള്ളത്തിലാണ്.

ചാഴിക്കാട് പ്രദേശത്ത് പാട്ടത്തിനെടുത്ത മൂന്നേക്കറില്‍ വാഴകൃഷിയിറക്കിയിട്ടുള്ള മുരിക്കുങ്ങല്‍ താളൂപ്പാടം സ്വദേശി ആരോത പൗലോസിന് കനത്ത നഷ്ടമാണ് വെള്ളക്കെട്ട് വരുത്തിയിട്ടുള്ളത്. 1500ലേറെ വാഴകളുള്ള പൗലോസിന്‍റെ തോട്ടത്തിലെ ഒട്ടുമിക്ക വാഴകളും കഴിഞ്ഞ നാലുദിവസമായി വെള്ളക്കെട്ടിലാണ്. സമീപത്തുകൂടി ഒഴുകുന്ന വലിയതോട് കവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് പൗലോസിന്‍രെ വാഴത്തോട്ടം മുങ്ങിയത്. മഴ കുറഞ്ഞാലും വെള്ളം ഇറങ്ങാന്‍ സമയമെടുക്കുമെന്നതിനാല്‍ വാഴകള്‍ ഏറെക്കുറെ പൂര്‍ണമായി നശിച്ച അവസ്ഥയിലാണെന്ന് പൗലോസ് പറഞ്ഞു.

വിളവെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അഞ്ചുലക്ഷം രൂപയുടെ വരുമാനം കിട്ടേണ്ട വാഴകളാണ് വെള്ളക്കെട്ടില്‍ നശിച്ചതെന്നും പൗലോസ് സങ്കടപ്പെട്ടു. ബാങ്ക് വായ്പയെടുത്തും വ്യക്തികളില്‍നിന്ന് കടം വാങ്ങിയുമാണ് പൗലോസ് നേന്ത്രന്‍, ഞാലിപ്പൂവന്‍ ഇനങ്ങളിലുള്ള വാഴകള്‍ കൃഷി ചെയ്തത്. ഓണത്തിന് മികച്ച വില കിട്ടുമെന്നായിരുന്നു പ്രതീക്ഷ. വായ്പ തിരിച്ചടക്കാന്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പൗലോസ്.

കിണറുകള്‍
ഇടിഞ്ഞുതാഴ്ന്നു

കൊടകര: കനത്ത മഴയില്‍ വീട്ടുകിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. കൊടകരയിലെ അഴകത്തും മറ്റത്തൂരിലെ ഇഞ്ചക്കുണ്ടിലുമാണ് വീട്ടുമുറ്റത്തെ കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നത്. ഇഞ്ചക്കുണ്ട് നീണ്ടുതലക്കല്‍ ജസ്റ്റിന്‍റെ വീട്ടുകിണര്‍ ആള്‍മറയടക്കം ഇടിഞ്ഞുതാഴ്ന്നു. ഇന്നലെ രാവിലെയാണ് സംഭവം. കൊടകര അഴകത്ത് സുരഭിനിവാസില്‍ റാവുവിന്‍റെ വീട്ടുമുറ്റത്തെ കിണര്‍ ഇന്നലെ വൈകുന്നേരം ആറോടെയാണ് വലിയ ശബ്ദത്തോടെ ആള്‍മറയടക്കം ഇടിഞ്ഞുതാഴ്ന്നത്. കിണറിനോടുചേര്‍ന്നു സ്ഥാപിച്ചിരുന്ന മോട്ടോര്‍പമ്പും മണ്ണിനടിയിലായി.