കോയന്പത്തൂർ വിമാനത്താവളത്തിൽനിന്ന് 63 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
Friday, July 26, 2024 12:36 AM IST
കോയമ്പത്തൂർ: വിദേശത്ത് നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വിമാനങ്ങളിൽ ചിലർ സ്വർണം കടത്തുന്നതായി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ റവന്യു ഇൻവെസ്റ്റിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ കോയമ്പത്തൂർ വിമാനത്താവളത്തിൽ പരിശോധന നടത്തി.

സിംഗപ്പൂരിൽ നിന്ന് കോയമ്പത്തൂരിലെത്തി‍യ യാത്രക്കാരനിൽ നിന്ന് നാലു സ്വർണക്കട്ടകളും സ്വർണാഭരണങ്ങളുംപിടികൂടി.


854 ഗ്രാം വരുന്ന സ്വർണത്തിന് 63.24 ലക്ഷം രൂപ വിലവരും. സംഭവത്തിൽ റവന്യു അന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഡ്യൂട്ടി അടയ്ക്കാതെയാണ് ആഭരണങ്ങൾ കൊണ്ടുവന്നതെന്നാണ് നിഗമനം.