തൃശൂർ: പൂരത്തോടനുബന്ധിച്ച് തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ആറു ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി. അരമന, സീ ഫോർട്ട്, ആലിയ, ഒറോട്ടി, ചുരുട്ടി, കുക്ക് ഡോർ, തജിനി എന്നീ ഹോട്ടലുകളിൽനിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഒന്നിലധികംതവണ പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകളാണിതെന്നു കോർപറേഷൻ അധികൃതർ പറഞ്ഞു.

മൂന്നുതവണയിൽ കൂടുതൽ പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകൾക്കെതിരേ കർശനനടപടികൾ സ്വീകരിക്കാനാണ് നീക്കം. ഇത്തരം ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ് നൽകുമെന്നു മേയർ എം.കെ. വർഗീസ് പറഞ്ഞു. പൂരത്തിനു മുന്നോടിയായി ഹോട്ടലുകളുടെ പരിശോധന കർശനമാക്കുമെന്നു ഹെൽത്ത് ഇൻസ്പെക്ടർ ശംഭു എസ്. ജഗന്നാഥൻ വ്യക്തമാക്കി.

ഇന്നലെ രാവിലെയാണ് പല സ്ക്വാഡുകളായി നഗരത്തിലെ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.