പാമ്പാടി: പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലെ ചുറ്റുമതിൽ വിവാദത്തിൽ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി. കഴിഞ്ഞദിവസം രാത്രിയിലാണ് നവകേരള സദസിനു ചുറ്റുമതിൽ പൊളിച്ചതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയത്.

പഞ്ചായത്ത് സെക്രട്ടറിയോ പ്രതിപക്ഷ അംഗങ്ങളോ അറിയാതെയാണ് മൂന്നു വർഷം മുമ്പ് നിർമിച്ച മതിൽ പൊളിച്ചതെന്നാണ് ആക്ഷേപം. ഒരാഴ്ച്ച മുമ്പ് നവകേരള സദസിനായി തീരുമാനിച്ച മിനി സ്റ്റേഡിയത്തിൽനിന്നു 400 മീറ്ററോളം അകലത്തിൽനിന്നിരുന്ന കായ്ഫലം ഉള്ള തെങ്ങ് വെട്ടിമാറ്റിച്ചതും വിവാദമായിരുന്നു.

എന്നാൽ സുരക്ഷയെ മാനിച്ചാണ് ഈ തീരുമാനം എന്നറിയുന്നു. ഒരു വഴി മാത്രമേ ഉള്ളൂവെങ്കിൽ കുസാറ്റിൽ ഉണ്ടായത് പോലെയുള്ള അപകടസാധ്യത ഉണ്ടെന്ന് ജില്ലാ കളക്ടറും റെയിഞ്ച് ഐജിയും ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മതില് പൊളിച്ചതെന്നാണ് മറുവാദം. ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ കെപിസിസി അംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പാർലമെന്‍ററി പാർട്ടി നേതാവ് ഷേർലി തര്യന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ.ബി. ഗിരീശൻ ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്‍റ് അനിയൻ മാത്യു, പഞ്ചായത്ത് മുൻ പ്രസിഡന്‍റുമാരായ മാത്തച്ചൻ പാമ്പാടി, കുഞ്ഞ് പുതുശേരി, സിജു കെ. ഐസക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ.ആർ. ഗോപകുമാർ, എം.സി. ബാബു, രതീഷ് ഗോപാലൻ, പഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യൻ ജോസഫ്, അനീഷ് ഗ്രാമറ്റം, പി.എസ്. ഉഷാകുമാരി, സുജാത ശശീന്ദ്രൻ, ഏലിയാമ്മ ആന്‍റണി, മേരിക്കുട്ടി മർക്കോസ്, അച്ചാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.