വയോജന ക്ഷേമത്തിനായി കേന്ദ്രം ഒന്നും ചെയ്യുന്നില്ല: ബിനോയ് വിശ്വം
Saturday, August 24, 2024 6:00 AM IST
കൊല്ലം: ദേശീയ വിഹിതത്തില്‍ മുന്തിയ പങ്കും കയ്യടക്കുന്ന കേന്ദ്രസര്‍ക്കാര്‍ വയോജന ക്ഷേമത്തിനായി സമഗ്രപദ്ധതി നടപ്പാക്കുന്നില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം.

സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനം കടപ്പാക്കട സ്പോർട്സ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പെന്‍ഷന്‍ തുക 1600 ആക്കിയിട്ടും ആനുപാതികമായി കേന്ദ്രവിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയാറാകുന്നില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ആരോഗ്യമേഖല ശക്തമായതുകൊണ്ടാണ് കേരളത്തില്‍ വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതെന്ന് മുഖ്യപ്രഭാഷണത്തില്‍ മന്ത്രി ജെ .ചിഞ്ചുറാണി പറഞ്ഞു.

സീനിയർ സിറ്റിസൺസ് കൗണ്‍സില്‍ സർവീസ് പ്രസിഡന്‍റ് എൻ. അനന്തകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ കല്ലിംഗൽ, ഡോ. ജെ. ഹരികുമാർ, കെ.എസ്. സുധികുമാർ ,സുകേശൻ ചൂലിക്കാട്, കെ.എൻ. കെ. നമ്പൂതിരി, എസ്. ഹനീഫാ റാവുത്തർ, കെ.എസ്. സുരേഷ്‌കുമാർ, ജി. സുരേന്ദ്രൻ പിള്ള, ടി.കെ. ചക്രപാണി, ഡി. രാമചന്ദ്രൻ പിള്ള, കെ.എൽ സുധാകരൻ, പി. വിജയമ്മ എന്നിവർ പ്രസംഗിച്ചു.


ഉച്ചയ്ക്കു ശേഷം നടന്ന സമ്മേളനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി, ഡോ. അലക്സാണ്ടർ ജേക്കബ്, മുല്ലക്കര രത്നാകരൻ എന്നിവർ പ്രഭാഷണം നടത്തി. സാംസ്കാരിക സമ്മേളനം ചവറ കെ.എസ് . പിള്ള ഉദ്ഘാടനം ചെയ്തു. ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിച്ചു. യിൽ മുത്താന സുധാകരൻ, ടി. ഗോപാലകൃഷ്ണൻ, ശാന്താലയം ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.