നിപ: അതിർത്തിയിൽ പരിശോധന ശക്തമാക്കി
Thursday, July 25, 2024 5:44 AM IST
ഗൂഡല്ലൂർ: കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കേരള-തമിഴ്നാട് അതിർത്തിയിൽ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി. പാട്ടവയൽ, നാടുകാണി, താളൂർ, ചോലാടി, നന്പ്യാർകുന്ന്, കക്കുണ്ടി ചെക്പോസ്റ്റുകളിലാണ് പരിശോധന ശക്തമാക്കിയത്.

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നവരെ പരിശോധനയ്ക്ക് ശേഷമാണ് കടത്തി വിടുന്നത്. നീലഗിരിയിൽ ഇതുവരെ നിപ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. ജനങ്ങൾ ആശങ്കപ്പെടേണ്ട തില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.