ചീരാൽ ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ശക്തം
Saturday, May 25, 2024 6:23 AM IST
സുൽത്താൻ ബത്തേരി: നെൻമേനി പഞ്ചായത്ത് വിഭജിച്ച് ചീരാൽ ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി. 23 വാർഡും രണ്ടായിരത്തിൽപരം വോട്ടർമാരും ഉള്ളതാണ് നെൻമേനി പഞ്ചായത്ത്. 60,000നു മുകളിലാണ് ജനസംഖ്യ.

പഞ്ചായത്ത് വിഭജിക്കണമെന്ന ആവശ്യത്തിന് ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. പഞ്ചായത്ത് ഓഫീസിനു യോജിച്ച കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ചീരാലിലുണ്ട്.


കോളിയാടിലാണ് നെൻമേനി പഞ്ചായത്ത് ഓഫീസ്. പഞ്ചായത്തിന്‍റെ ചില ഭാഗങ്ങളിൽനിന്നു ഇവിടെയെത്താൻ ബസുകൾ മാറിക്കയറി 20ൽപരം കിലോമീറ്റർ സഞ്ചരിക്കണം.

പഞ്ചായത്ത് വിഭജനം അനിവാര്യതയാണെന്നും ഒരു വാർഡ് കൂടി രൂപീകരിക്കുന്നതുകൊണ്ട് നാടിനു പ്രത്യേക ഗുണം ഇല്ലെന്നും ചീരാലിലെ പൊതുപ്രവർത്തകൻ കെ.സി.കെ. തങ്ങൾ പറഞ്ഞു.