കാട്ടാനക്കൂട്ടത്തെ കണ്ണവം വനത്തിലേക്കു തുരത്തി ഓടിച്ചു
Thursday, July 25, 2024 4:35 AM IST
നാദാപുരം: വാണിമേൽ പഞ്ചായത്തിലെ ചിറ്റാരിയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകളെ വനം വകുപ്പ് വനത്തിലേക്കു തുരത്തി.

കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് ആനകൾ കോഴിക്കോട് ജില്ലയിലെ കൃഷി ഭൂമിയിൽ ഇറങ്ങി കൃഷിനാശം വരുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിയനകൾ ഉൾപ്പെടുന്ന ആനക്കൂട്ടം കൃഷിയിടങ്ങളിൽ വിലസുകയായിരുന്നു. തെങ്ങ്, കമുക് കൃഷികൾ വ്യാപകമായി നശിപ്പിച്ചു.


കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷിയിടത്തിൽ ആനകളെ കണ്ടത്. വിലങ്ങാട് ഫോറസ്റ്റ് സെക്ഷനു കീഴിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചന്ദനത്താംകുണ്ട് മേഖലയിൽ തന്പടിച്ച ആനക്കൂട്ടത്തെ പടക്കം പൊട്ടിച്ചും മറ്റും കണ്ണവം വനത്തിലേക്ക് തുരത്തി ഓടിച്ചത്.