കേരളത്തെ മുന്നിലെത്തിച്ചത് ഏകജാലക സംവിധാനമെന്ന് മന്ത്രി എം.ബി.രാജേഷ്
Saturday, September 7, 2024 4:20 AM IST
കോഴിക്കോട്: കേരളം ബിസിനസ് സൗഹൃദമല്ലെന്ന പതിവ് പ്രചാരണങ്ങള്‍ക്കിടയിലും ഈസ് ഓഫ് ബിസിനസ് ഡൂയിംഗ് റാങ്കിംഗില്‍ ഒന്നാമതെത്താനായത് വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.

ഗുജറാത്തും ആന്ധ്രാപ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പിന്‍തള്ളിയാണ് ബിസിനസ് സൗഹൃദ അന്തരീക്ഷത്തിന്‍റെ പ്രധാന സൂചകങ്ങളിലൊന്നായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ രാജ്യത്ത് ഒന്നാമതെത്താന്‍ കേരളത്തിന് സാധിച്ചത്. ഈ നേട്ടം കൈവരിക്കാനുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പുകളില്‍ വ്യവസായ വകുപ്പിനൊപ്പം വലിയ പങ്കുവഹിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് സാധിച്ചതായും മന്ത്രി പറഞ്ഞു.

റാങ്കിംഗില്‍ കേരളത്തിന് ഏറ്റവും ഉയര്‍ന്ന പോയിന്‍റുകള്‍ നേടിക്കൊടുത്ത കാര്യങ്ങളിലൊന്ന് തദ്ദേശ സ്ഥാപനതലത്തില്‍ ബിസിനസ് സംരംഭങ്ങള്‍ക്കാവശ്യമായ വിവിധ സര്‍ട്ടിഫിക്കറ്റുകളും അനുമതികളും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണ്.


വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ സംരംഭകത്വ വര്‍ഷം പദ്ധതിയും റാങ്കിംഗില്‍ നിര്‍ണായകമായി. ഇതിലൂടെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ക്ക് പദ്ധതിയിട്ട സ്ഥാനത്ത് 1,39,000ത്തിലേറെ സംരംഭങ്ങള്‍ തുടങ്ങാനായതായും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ബീന ഫിലിപ്പ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ.പി. കുഞ്ഞമ്മദ് കുട്ടി കെ,എം. സച്ചിന്‍ദേവ്, ലിന്‍റൊ ജോസഫ്, കെ.കെ. രമ, ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് എന്നിവര്‍ പങ്കെടുത്തു.