തുടരുന്നു...കാത്തിരിപ്പ്...
Monday, July 15, 2024 7:07 AM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കുവേണ്ടി തെരച്ചിൽ ഉൗർജിതമാക്കി അധികൃതർ. നിലവിൽ കോർപറേഷന്‍റെ നേതൃത്വത്തിൽ തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജോയിയെ കാണാതായതു മുതൽ അഗ്നിരക്ഷാ സേനയും സ്കൂബാ ടീമഗങ്ങളും വിശ്രമമില്ലാതെയാണ് പരിശേധന നടത്തുന്നത്.

ഇന്നലെ രാവിലെ ആറുമുതൽ ആരംഭിച്ച തെരച്ചിൽ രാത്രിയിലും പുരോഗമിച്ചു. ഉച്ചയോടെ പ്ലാറ്റ്ഫോമുകൾക്കിടയിലെ സ്ലാബുകൾ നീക്കം ചെയ്തായിരുന്നു പരിശോധന. സ്കൂബാ ടീം അംഗങ്ങൾ മാൻഹോളിലേക്കിറങ്ങി മണിക്കുറുകളോളം പരിശോധിച്ചെങ്കിലും ജോയിയെ കണ്ടെത്താനായില്ല.

മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതിനാൽ തന്നെ ടണലിനടിയിൽ രക്ഷാ പ്രവർത്തകർക്കു ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച് ലോറിയിൽ ശേഖരിച്ചാണ് നീക്കം ചെയ്തിരുന്നത്.

രാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചെങ്കിലും ജോയിയെ എപ്പോൾ കണ്ടെത്താനാകുമെന്ന കാര്യത്തിൽ രക്ഷാ പ്രവർത്തകർക്കും നിശ്ചയമുണ്ടായിരുന്നില്ല. ടണലിന്‍റെ 150 മീറ്ററോളം പ്ലാസ്റ്റിക് അടക്കമുള്ള വിവിധ മാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്ന നിലയിലാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രക്ഷാപ്രവർത്തനം നിയന്ത്രിക്കുന്നതിനു വേണ്ടി അഗ്നിരക്ഷാ ക്യാന്പ് ആരംഭിച്ചിട്ടുണ്ട്.

അതുപോലെ രക്ഷാ പ്രവർത്തകരുടെ ആരോഗ്യസുരക്ഷയ്ക്കു വേണ്ടി മെഡിക്കൽ സംഘവും ക്യാന്പ് ആരംഭിച്ചിട്ടുണ്ട്. മാലിന്യത്തിൽനിന്നു മാരകരോഗങ്ങളടക്കം പകരാനുള്ള സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവർത്തകർക്ക് ആദ്യത്തെ ഡോസ് കുത്തിവയപ്പ് നടത്തി. രാവിലെ മുതൽ മേയർ ആര്യരാജേന്ദ്രൻ ഗതിവിധികൾ നിരീക്ഷിച്ച് വേണ്ട നിർദേശങ്ങൾ നൽകി.

മന്ത്രി വി. ശിവൻകുട്ടി, കളക്ടർ ജെറേമിക് ജോർജ്, റെയിൽവേ അധികൃതർ തുടങ്ങിയവരും സംഭവസ്ഥലത്തെത്തി നിർദേശങ്ങൾ നൽകി. രാത്രിയിലെ തെരച്ചിലിനായി കൊച്ചിയിൽനിന്നും നേവി അംഗങ്ങളും സ്ഥലത്തെത്തി.

മകനെക്കാത്ത് വഴിക്കണ്ണുമായി അമ്മ

പാറശാല. വെള്ളിയാഴ്ച്ച രാവിലെ ജോലിക്കുപോകുമ്പോള്‍ വൈകുന്നേരം അഞ്ചുമണിക്കു തിരികെയെത്തുമെന്നു പറഞ്ഞായിരുന്നു വീട് വിട്ടിറങ്ങിപ്പോയത്. പതിവുപോലെ വൈകുന്നേരം തനിക്കുള്ള ഭക്ഷണവുമായി എത്തുമെന്ന പ്രതീക്ഷയില്‍ മെര്‍ഗി ഇപ്പോഴും കാത്തിരിപ്പാണ്. പെരുങ്കടവിള പഞ്ചായത്തിലെ മാരായമുട്ടം വടകര മലഞ്ചരിവില്‍ ഭാഗികമായി തകര്‍ന്ന ഒറ്റമുറിയുള്ള ഷീറ്റിട്ട വീട്ടിലാണ് അവിവാഹിതനായ മകന്‍ ജോയിയും അമ്മ മെര്‍ഗിയും അന്തിയുറങ്ങുന്നത്.


നാട്ടില്‍ പണിയില്ലാത്തപ്പോള്‍ നഗരത്തിലും ജോലിക്കുപോകാറുള്ള ജോയി കൂടുത്താല്‍ പ്രതിഫലം കിട്ടുമെന്നതിനാലാണ് ആമയിഴഞ്ചാന്‍തോട്ടിലെ ശുചീകരണത്തിനായി പോയതെന്നാണു ബന്ധുക്കള്‍ പറയുന്നത്. പണിക്കായി പോയിതുടങ്ങി മൂന്നാം ദിവസമായിരുന്നു ജോയിയെ തോട്ടില്‍ നിന്നും കാണാതായത്.

രണ്ടു ദിവസംമുന്‍പാണ് കരാറുകാരൻ കൂടുതൽ കൂലി വാഗ്ദാനം ചെയ്ത് ജോയിയെ അന്വേഷിച്ചെത്തിയത്. ജോയിയ്ക്കു മൂന്നു സഹോദങ്ങള്‍ ഉണ്ട്. നാട്ടില്‍ ജോലി ഇല്ലാതാകുമ്പോല്‍ ആക്രി പെറുക്കി വിറ്റാണ് ജോയി നിത്യ ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. നല്ലനീന്തല്‍ പരിചയമുള്ള ജോയിയെ ആമയിഴഞ്ചാൻ തോട്ടിലെ വെള്ളത്തിനു കീഴ്‌പെടുത്താനാകില്ലെന്നു പ്രദേശ വാസികള്‍ പറയുന്നു.

നഗരത്തിലെ ശുചീകരണം: കോർപറേഷൻ നോക്കുകുത്തിയെന്നു സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിനു കാരണം ശുചീകരണത്തിൽ വരുത്തുന്ന വീഴ്ചയെന്നു വ്യക്തമാക്കി സർക്കാർ. കഴിഞ്ഞ വർഷം വെള്ളക്കെട്ടു പരിഹരിക്കാൻ സർക്കാർ അനുവദിച്ച തുകയിൽ മൂന്നിൽ രണ്ടു തുകയും കോർപറേഷൻ ചെലവഴിച്ചില്ലെന്നു മന്ത്രി എം.ബി. രാജേഷ് നേരത്തെ നിയമസഭയിൽ നൽകിയ മറുപടിയിൽ തന്നെ വ്യക്തമാക്കുന്നു. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളിയെ കാണാതായിട്ട് രണ്ടു ദിവസം തെരച്ചിൽ നടത്തിയിട്ടും മാലിന്യ കൂന്പാരത്തിനിടയിൽനിന്നു കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നഗര ശുചീകരണം നടത്തേണ്ട തദ്ദേശ സ്ഥാ പനം ഗുരുതര വീഴ്ച വരുത്തുന്നതായി വ്യക്തമാകുന്നത്.

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കാൻ കഴിഞ്ഞ വർഷം കോർപറേഷനു വേണ്ടി സർക്കാർ വകയിരുത്തിയത് 8,08,82,344 രൂപയാണെന്നും ഇതിൽ ചെലവഴിച്ചത് 2,62, 87,064 രൂപ മാത്രമാണെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്. ഇതിലൂടെ 5,45,95,280 രൂപ ചെലവാക്കിയിട്ടില്ലെന്നാണു വ്യക്തമാകുന്നത്. തിരുവനന്തപുരം നഗരത്തിലെ 104 ഓടകളിൽ ശുചീകരണം നടത്തിവരികയാണെന്നും മറുപടിയിലുണ്ട്. 46 ഓടകളിൽ ശുചീകരണ പ്രവർത്തനം നടത്തിയതായി പറയുന്നില്ല.

നല്ലൊരു മഴ പെയ്താൽ തലസ്ഥാന നഗരം വെള്ളക്കെട്ടിലാകും. ഓടകളുടെയും തോടുകളുടെയും ശുചീകരണ പ്രവർത്തനം കൃത്യമായി നടക്കാത്തതാണു പ്രധാന കാരണം. അടിസ്ഥാന കാര്യങ്ങൾ പോലും ചെയ്യാൻ നഗരസഭാ ഭരണസമിതിക്കു കഴിയാത്ത സാഹചര്യമാണ്.