പട്ടയ വിതരണത്തിൽ സർക്കാർ ഇടപെടണം: കേരള കോൺഗ്രസ്
Wednesday, October 16, 2024 11:29 PM IST
ചെറുതോണി: ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിൽ 1964 റൂൾ പ്രകാരമുള്ള പട്ടയ വിതരണം കോടതി ഇടപെടൽമൂലം മുടങ്ങിയിരിക്കുകയാണ്. പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കേരള കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം യോഗം ആവശ്യപ്പെട്ടു.

ഇടതുമുന്നണി സർക്കാരിന്‍റെ ജനദ്രോഹനയങ്ങൾക്കെതിരേ കേരള കോൺഗ്രസ്‌ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് ചെറുതോണിയിൽ നടക്കുന്ന ജനകീയ പ്രതിഷേധ സംഗമത്തിൽ 100 പ്രതിനിധികളെ പങ്കെടുപ്പിക്കുവാനും 21ന് ഉച്ചകഴിഞ്ഞ് നാലിന് വാഴത്തോപ്പ് പാപ്പൻസ് ഹാളിൽ മണ്ഡലം പ്രവർത്തകയോഗം കൂടുന്നതിനും യോഗം തീരുമാനിച്ചു.


മണ്ഡലം പ്രസിഡന്‍റ് ഷിജോ ഞവരക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് പ്രഫ.എം.ജെ. ജേക്കബ്, കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് വർഗീസ് വെട്ടിയാങ്കൽ, പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.