മലയോര ഹൈവേ: കൂരാച്ചുണ്ട് ടൗണിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു
Thursday, October 17, 2024 4:44 AM IST
കൂരാച്ചുണ്ട്: നിർദിഷ്ട മലയോര ഹൈവേയുടെ നിർമാണത്തിന്‍റെ ഭാഗമായി കൂരാച്ചുണ്ട് ടൗണിലെ കെട്ടിട ഉടമകളുമായി കെട്ടിടങ്ങളുടെ ഭാഗം പൊളിച്ചു നീക്കാനായി സമ്മതപത്രം ലഭ്യമാക്കുന്ന കാര്യത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്കു പരിഹാരമാകുന്നു.

പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഇന്നലെ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ റോഡ് നിർമാണത്തിനായി കെട്ടിട ഉടമകളിൽനിന്നും ഇനിയും ലഭിക്കാനുള്ള സമ്മതപത്രം ഈ മാസം 30 നുള്ളിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വ്യാപാരികൾ, ബിൽഡിംഗ് ഓണേഴ്സ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങൾ കെട്ടിട ഉടമകളെ കാണുകയും സമ്മതപത്രം വാങ്ങുന്നതിനും തീരുമാനമായി.

നാളെ മുതൽ ഇതിന്‍റെ പ്രവർത്തനം ആരംഭിക്കും. കൂരാച്ചുണ്ട് ടൗണിൽ 800 മീറ്റർ ദൂരത്തിൽ 66 കെട്ടിടയുടമകളാണ് ഇതിൽപ്പെടുന്നത്. ഇവരിൽ 27 പേർ മാത്രമാണ് സമ്മതപത്രം പഞ്ചായത്തിന് കൈമാറിയിട്ടുള്ളത്.


കെട്ടിടങ്ങളുടെ ഭാഗം പൊളിച്ചുനീക്കുന്ന വിഷയത്തിലും പുനർനിർമിക്കുന്ന കാര്യത്തിലും ഉടമകൾക്ക് ആശങ്കകൾ നിലനിന്നിരുന്നു. റോഡ് നിർമാണത്തിനായി കെട്ടിടങ്ങൾ പൊളിച്ചു നീക്കുമ്പോൾ കെട്ടിടം ബലപ്പെടുത്തി കൊടുക്കുമെന്ന് റോഡ് ഫണ്ട് ബോർഡ് പറഞ്ഞ ഉറപ്പ് എന്തെങ്കിലും കാരണത്താൽ സാധിച്ചില്ലെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം സർവകക്ഷി യോഗത്തിനായിരിക്കും.

പഞ്ചായത്ത് പ്രസിഡന്‍റ് പോളി കാരക്കട യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് റസീന യൂസഫ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, പഞ്ചായത്തംഗം വിത്സൺ പാത്തിച്ചാലിൽ, വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളായ ജോൺസൺ താന്നിക്കൽ, കെ.ജി. അരുൺ, എ.കെ. പ്രേമൻ, ഷിബു കട്ടയ്ക്കൽ, സൂപ്പി തെരുവത്ത്, ജോസഫ് വെട്ടുകല്ലേൽ, ജോബി വാളിയാംപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.