കോന്നി മെഡിക്കൽ കോളജിൽ ഏഴുനിലക്കെട്ടിടം പൂർത്തിയാകുന്നു
Wednesday, September 25, 2024 3:06 AM IST
200 കിടക്കകൾകൂടി സജ്ജമാക്കും

കോന്നി: കോന്നി ഗവ. മെഡിക്കൽ കോളജിൽ ഏഴുനിലകളിലായി പണിയുന്ന പുതിയ ആശുപത്രിക്കെട്ടിട സമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഒന്നര ലക്ഷം ചതുരശ്ര അടിയിൽ അത്യാധുനിക സംവിധാനങ്ങളോടെ നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ 200 കിടക്കകളാണ് സജ്ജമാക്കുന്നത്. കെട്ടിടത്തിന്‍റെ നിർമാണപുരോഗതി കെ.യു. ജനീഷ് കുമാർ എംഎൽഎ വിലയിരുത്തി.

നിലവിൽ 300 കിടക്കകളോടുകൂടിയ ആശുപത്രിയാണ് പ്രവർത്തിക്കുന്നത്. ഇതിനു പുറമേയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. എല്ലാ നിലകളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്. പ്ലാസ്റ്ററിംഗ്, പ്ലംബിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ശേഷിക്കുന്ന പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കരാർ കമ്പനിക്ക് എംഎൽഎ നിർദേശം നൽകി.
കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ ഒന്നാം നിലയിൽ റിസപ്ഷൻ, ഫാർമസി, നേത്രരോഗ വിഭാഗത്തിന്‍റെയും അസ്ഥിരോഗ വിഭാഗത്തിന്‍റെയും ഒപി വിഭാഗം തുടങ്ങിയവ പ്രവർത്തിക്കും.

രണ്ടാം നിലയിൽ ജനറൽ സർജറി, ഇഎൻടി, ടിബി ആൻഡ് റസ്പിറേറ്ററി വിഭാഗം തുടങ്ങിയവയുടെ ഒപിയാണ് പ്രവർത്തിക്കുക. മൂന്നാം നിലയിൽ ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, ഇഎൻടി ഡിപ്പാർട്ടുമെന്‍റുകൾ പ്രവർത്തിക്കും. നാലാം നിലയിൽ ജനറൽ സർജറി, നേത്രരോഗ വിഭാഗം തുടങ്ങിയവയുടെ വാർഡുകളായിരിക്കും.

അഞ്ചാം നിലയിൽ ജനറൽ സർജറി, ഇഎൻടി വാർഡുകൾ പ്രവർത്തിക്കും. ആറാം നിലയിൽ അസ്ഥിരോഗ വിഭാഗം, ത്വക്ക് രോഗവിഭാഗം എന്നിവയുടെ രണ്ട് വാർഡുകൾ പ്രവർത്തിക്കും. ഏഴാം നിലയിൽ ഐസൊലേഷൻ വാർഡ്, ടിബി ആൻഡ് റസ്പിറേറ്ററി വിഭാഗത്തിന്‍റെ വാർഡ് എന്നിങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.


പുതിയ കെട്ടിടം പ്രവർത്തനക്ഷമമാകുന്നതോടെ 500 രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാൻ കഴിയും. കിഫ്ബിയിൽനിന്ന് അനുവദിച്ച 352 കോടി രൂപ ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ഒപി ടിക്കറ്റ് ബുക്കിംഗിന് ഇ-ഹെൽത്ത് സംവിധാനം

മെഡിക്കൽ കോളജിലേക്ക് ചികിത്സതേടി എത്തുന്ന രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിച്ചതായി എംഎൽഎ പറഞ്ഞു.

ഇതിന്‍റെ ഭാഗമായി ഒപി ടിക്കറ്റ് ബുക്കിംഗിന് ഇ -ഹെൽത്ത് സംവിധാനം ഏർപ്പെടുത്തി. ഇത് ഉപയോഗിച്ച് വീട്ടിൽ ഇരുന്നും ഒപി ിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ആരോഗ്യ വകുപ്പിന്‍റെ ഇ -ഹെൽത്ത് സൈറ്റിൽ കയറിയ ശേഷം വ്യക്തികൾക്ക് മൊബൈൽ ഫോൺ ഉപയോഗിച്ചും ജനസേവന കേന്ദ്രങ്ങൾ വഴിയും ഇതിന്‍റെ സേവനം പ്രയോജനപ്പെടുത്താം.

നൂറുകണക്കിന് രോഗികൾ ദൈനംദിനം എത്തുന്ന മെഡിക്കൽ കോളജിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഓൺ ലൈൻ ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ ഒപി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ തിക്കും തിരക്കും കുറയ്ക്കാൻ കഴിയും.

ഓൺലൈൻവഴി എടുക്കുന്ന ടിക്കറ്റിൽ ഡോക്ടർമാർ തങ്ങൾക്ക് നൽകിയിരിക്കുന്ന പരിശോധനാസമയം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ സമയം ആശുപത്രിയിൽ എത്തിയാൽ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കാനാകും.