കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാത യാഥാർഥ്യമാക്കണം: യൂത്ത് ഫ്രണ്ട്
Friday, August 23, 2024 1:28 AM IST
കാഞ്ഞങ്ങാട്: ഉത്തരമലബാറിന്‍റെ സ്വപ്നപദ്ധതിയായ കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാത യാഥാർഥ്യമാക്കുന്നതിനാവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നഭ്യർത്ഥിച്ച് യൂത്ത് ഫ്രണ്ട്-എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോസ് കെ.മാണി എംപിക്ക് നിവേദനം നല്കി.

ജില്ലാ പ്രസിഡന്‍റ് അഡ്വ.വിനയ് മാങ്ങാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ഡാവി സ്റ്റീഫൻ, സംസ്ഥാന ഐടി കോ-ഓർഡിനേറ്റർ അഭിലാഷ് മാത്യു, ഓഫീസ് ചുമതലയുള്ള സെക്രട്ടറി വിൻസെന്‍റ് ആവിക്കൽ, വൈസ് പ്രസിഡന്‍റ് മെൽവിൻ ക്രിസ്റ്റോ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

2014-15 വർഷത്തിലാണ് റെയിൽവേ കാഞ്ഞങ്ങാട്-കാണിയൂർ പാതയുടെ സർവേയ്ക്ക് അനുമതി നൽകിയത്.

91 കിലോമീറ്റർ നീളത്തിലുള്ള നിർദിഷ്ട പാതയുടെ 40 കിലോമീറ്റർ കേരളത്തിലൂടെയും 51 കിലോമീറ്റർ കര്‍ണാടകയിലൂടെയുമാണ് കടന്നുപോകുന്നത്. അതിവേഗത്തിൽ സർവേ നടപടികൾ പൂർത്തിയായെങ്കിലും തുടർപ്രവർത്തനങ്ങൾ ഫയലിൽ കുരുങ്ങി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.


റെയില്‍പാത യാഥാര്‍ഥ്യമായാല്‍ ഉത്തരമലബാറിൽ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് സമയവും ചെലവും കുറയും. ആറ് മണിക്കൂര്‍ കൊണ്ട് കാഞ്ഞങ്ങാട് നിന്ന് ബംഗളൂരുവിലെത്താനാകും.

പഠനത്തിനും ജോലിക്കും ബംഗളൂരുവുമായി ബന്ധപ്പെടുന്നവർക്കും തലക്കാവേരി, സുബ്രഹ്മണ്യം ഭാഗങ്ങളിലേക്കുള്ള തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും കർണാടകയിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് വരുന്നവർക്കും പാത സഹായകമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.