സംഭവത്തെക്കുറിച്ച് പക്ഷപാതരഹിതമായി അന്വേഷിക്കാനും നടപടി ഉണ്ടാകണം. ജീവനക്കാർക്കും എസ്എഫ്ഐക്കാരെ പേടിയാണെന്നതാണ് യാഥാർഥ്യം.
കോഴ്സ് കഴിഞ്ഞ പലരും ഹോസ്റ്റലിൽ തങ്ങുന്നു. പാർട്ടിക്കാർ അല്ലാത്തവരുടെ തീസിസിൽ അധ്യാപകർ ഒപ്പിടില്ലെന്നും അറ്റൻഡൻസ് വെട്ടിക്കുറയ്ക്കുമെന്നു ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. പൂക്കോട് സംഭവം ആവർത്തിക്കപ്പെടാതിരിക്കാൻ ഇവർക്കെതിരേ കർശന നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.