ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസ്: പ്രതിയുടെ വിടുതല്‍ ഹര്‍ജി തള്ളി
ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസ്: പ്രതിയുടെ വിടുതല്‍ ഹര്‍ജി തള്ളി
Saturday, July 6, 2024 1:59 AM IST
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപിന്‍റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി.

സമാന ആവശ്യമുന്നയിച്ചുകൊണ്ടുള്ള ഹര്‍ജി കൊല്ലം അഡീഷണൽ സെഷന്‍സ് കോടതി തള്ളിയതിനെതിരേ സന്ദീപ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍ തള്ളിയത്. കൊലപാതകമടക്കം പ്രതിക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് പ്രഥമദൃഷ്‌ട്യാ വിലയിരുത്തിയാണ് ഉത്തരവ്.


കാലിലെ പരിക്ക് ചികിത്സിക്കാന്‍ പോലീസാണ് ആശുപത്രിയിലെത്തിച്ചതെന്നും ആരെയും മുറിപ്പെടുത്താനോ കൊലപ്പെടുത്താനോ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. മരിക്കുമെന്ന ധാരണയില്‍ മുറിപ്പെടുത്തിയിട്ടില്ല. ചികിത്സ വൈകിയതിനെത്തുടര്‍ന്ന് പെട്ടെന്ന് പ്രകോപിതനായി നടത്തിയ ചില പ്രവര്‍ത്തനത്തിനിടെ മരണം സംഭവിക്കുകയായിരുന്നുവെന്നായിരുന്നു പ്രതിയുടെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.