വായ്പാ തട്ടിപ്പ്: ബാങ്ക് മാനേജര്‍ക്ക് മൂന്‍കൂര്‍ ജാമ്യം
വായ്പാ തട്ടിപ്പ്:  ബാങ്ക് മാനേജര്‍ക്ക്  മൂന്‍കൂര്‍ ജാമ്യം
Saturday, July 6, 2024 1:59 AM IST
കൊച്ചി: നിക്ഷേപത്തുകയുടെ ഈടില്‍ വായ്പാതട്ടിപ്പിന് കൂട്ടുനിന്നെന്ന കേസില്‍ ബാങ്ക് മാനേജര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ബാങ്ക് ഓഫ് ഇന്ത്യ പറവൂര്‍ മൂത്തകുന്നം ശാഖാ മാനേജര്‍ പി.എം. ആനന്ദിനാണ് ജസ്റ്റീസ് സി.എസ്. ഡയസ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു.

അംഗങ്ങള്‍ അറിയാതെ ഭാരവാഹികള്‍ നിക്ഷേപത്തുക ഈട് നല്‍കി ബാങ്ക് മാനേജരുടെ ഒത്താശയോടെ 80 ലക്ഷം രൂപ വായ്പയെടുത്തെന്നാണു പരാതി.


എന്നാല്‍, ജോലിയുടെ ഭാഗമായി ബാങ്കിന്‍റെ നിയമാവലിക്കനുസൃതമായാണു വായ്പ അനുവദിച്ചതെന്ന് പ്രഥമദൃഷ്‌ട്യാ വിലയിരുത്തിയ കോടതി ഹര്‍ജിക്കാരനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നു വ്യക്തമാക്കി.

ഈ ഘട്ടത്തില്‍ പ്രതിക്കെതിരേ വഞ്ചനാക്കുറ്റം ആരോപിക്കാനാകില്ലെന്നും അന്വേഷണത്തിലും തുടര്‍ന്നുള്ള വിചാരണയിലും തീരുമാനിക്കേണ്ട വിഷയമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.