താന്‍ ഈ കേസില്‍ നിരപരാധിയാണ്. യുവതിയുടെ യഥാര്‍ഥ പങ്കാളിയെ മറച്ചുവച്ചാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നത്. യഥാര്‍ഥ പങ്കാളിയുമായുള്ള അടുത്ത ബന്ധം ബോധ്യപ്പെടുത്തുന്ന തെളിവ് തന്റെ പക്കലുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നിട്ടും തനിക്കെതിരേ കേസെടുത്തെന്നുമാണ് ഹർജിയിലെ ആരോപണം.
എറണാകുളം സെഷന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണു ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.