വിടവാങ്ങിയത് എൻജിനിയര്‍ ബിഷപ്
വിടവാങ്ങിയത് എൻജിനിയര്‍ ബിഷപ്
Saturday, July 6, 2024 1:59 AM IST
ബിജു ഇത്തിത്തറ

കടുത്തുരുത്തി: എൻജിനിയര്‍ ബിഷപ് എന്ന വിശേഷണത്തിലൂടെ ശ്രദ്ധേയനായ, മിഷണറിയെന്നാല്‍ എങ്ങനെയായിരിക്കണമെന്ന് സഭയ്ക്കും സമൂഹത്തിനും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഇടയശ്രേഷ്ഠനാണ് ഇന്നലെ കാലംചെയ്ത ഡോ. ജോര്‍ജ് മാമലശേരില്‍. ഒരുകാലത്ത് ആരും എത്തിപ്പെടാന്‍ ആഗ്രഹിക്കാത്ത വടക്കുകിഴക്കൻ മേഖലയിൽ വന്യമൃഗങ്ങളും മലേറിയ പോലുള്ള ഭീകര രോഗങ്ങളും താണ്ഡവമാടിയ കാലഘട്ടത്തിലാണ് അദ്ദേഹം മിഷണറി പ്രവർത്തനം ആരംഭിച്ചത്.

സ്ഥാപനങ്ങള്‍ തുടങ്ങുന്നതില്‍ ബിഷപ്പിനുണ്ടായിരുന്ന നേതൃപാടവവും നിര്‍മാണ സംരംഭങ്ങളിലെ വൈദഗ്ധ്യവുമാണ് എൻജിനിയര്‍ ബിഷപ് എന്ന വിശേഷണത്തിന് ഡോ. ജോര്‍ജ് മാമലശേരിയെ അർഹനാക്കിയത്. മാമലശേരി കുര്യന്‍-എലിസബത്ത് ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവനായിരുന്നു ജോര്‍ജ്. 12-ാം വയസിൽ അമ്മ മരിച്ചു. സ്കൂൾ പഠനത്തിനു ശേഷം മദ്രാസ് - മൈലാപ്പുര്‍ രൂപതയ്ക്കായി പൂനമല്ലിയിലെ സേക്രഡ് ഹാര്‍ട്ട് സെമിനാരിയില്‍ ചേര്‍ന്നു.

മിഷണറി തീക്ഷ്ണതയാല്‍ നയിക്കപ്പെട്ട അദ്ദേഹം സെമിനാരി പഠനം പൂര്‍ത്തിയാക്കി 1960 ഏപ്രില്‍ 24ന് ആര്‍ച്ച്ബിഷപ് ഡോ. ലൂയിസ് മത്തിയാസില്‍നിന്നു പൗരോഹിത‍്യം സ്വീകരിച്ചു.

മലേറിയയും വന്യജീവികളുടെ ആക്രമണവും മൂലം വല്ലാത്ത പ്രതിസന്ധി നേരിട്ടിരുന്ന ഷില്ലോംഗ് - ഗുവാഹത്തി അതിരൂപതയിലെ ഗാരോ ഹില്‍സിലേക്കാണ് ഫാ. ജോര്‍ജിനെ സഭ അയച്ചത്. ഇടവകാംഗങ്ങളും സുഹൃത്തുക്കളും സഹപാഠികളുമായിരുന്ന ജോര്‍ജും മറ്റു രണ്ടുപേരും ഒരുമിച്ചാണ് വൈദികപഠനമാരംഭിക്കുന്നത്.

നെടുംപൊട്ടിയില്‍ ജോണ്‍ മരിയ, പനമഠപുത്തന്‍പുര തോമസ് എന്നിവരാണ് ജോര്‍ജിനൊപ്പം സെമിനാരിയില്‍ പ്രവേശനം നേടിയത്. വൈദിക പഠനം പൂര്‍ത്തിയാക്കിയതും പൗരോഹിത്യം സ്വീകരിച്ചതും തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ വിവിധ സ്ഥലങ്ങളിലേക്കു മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കു പോയതും മൂവരും ഒരേ സമയത്താണ്. മറ്റു രണ്ടുപേരും നേരത്തേതന്നെ മരിച്ചു.


ഒരു ദശാബ്ദക്കാലം ടുറയിലും ബാഗ്മാരയിലും ഇടവകയിലെ സഹവികാരിയായി സേവനമനുഷ്ഠിച്ച ശേഷം ഫാ. ജോർജ് 1970ല്‍ ഡാലുവിൽ ഇടവക വികാരിയായി നിയമിക്കപ്പെട്ടു. 1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് തന്‍റെ ഇടവകയില്‍ കുടിയിറക്കപ്പെട്ട ആളുകള്‍ക്ക് താമസവും ഭക്ഷണവും പിന്തുണയും നല്‍കി.

1979 ഫെബ്രുവരി എട്ടിന് 46 -ാം വയസിൽ‍, ടുറയിലെ പ്രഥമ ബിഷപ്പായി ഫാ. ജോര്‍ജിനെ വത്തിക്കാന്‍ നിയമിച്ചു. 1979 മാര്‍ച്ച് 18 - നായിരുന്നു സ്ഥാനാരോഹണം. ബിഷപ് എന്ന നിലയില്‍, നിലവിലുള്ള 14 കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും 23 പുതിയ ഇടവകകള്‍ സ്ഥാപിക്കുകയും ചെയ്തു.

പ്രദേശത്തിന്‍റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാ ക്കാവസ്ഥ തിരിച്ചറിഞ്ഞ അദ്ദേഹം വിദൂര പ്രദേശങ്ങളില്‍ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല വികസിപ്പിച്ചെടുക്കാന്‍ കഠിനപ്രയത്‌നം നടത്തി. ഗാരോ ഹില്‍സിലെ അഞ്ച് ജില്ലകളിലായി അദ്ദേഹം 34 ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ചു.

1993ല്‍ ടുറയില്‍ 150 കിടക്കകളുള്ള ഹോളി ക്രോസ് ഹോസ്പിറ്റലിനും തുടക്കം കുറിച്ചു. 57 എല്‍പി സ്‌കൂളുകള്‍, 35 മെട്രിക് സ്‌കൂളുകള്‍, 16 സെക്കന്‍ഡറി സ്‌കൂളുകള്‍, രണ്ട് എച്ച്എസ്എസ് സ്‌കൂളുകള്‍, 24 ഗേള്‍സ് ഹോസ്റ്റലുകള്‍, 23 ബോയിസ് ഹോസ്റ്റലുകള്‍, കോളജ് എന്നിങ്ങനെ ഒട്ടനവധി സ്ഥാപനങ്ങളാണ് ബിഷപ്പിന്‍റെ നേതൃത്വത്തില്‍ രൂപതയില്‍ സ്ഥാപിതമായത്.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക-സാമ്പത്തിക വികസനം എന്നീ മേഖലകളിലെ സംഭാവനകള്‍ക്ക് മേഘാലയ സര്‍ക്കാർ പരമോന്നത സിവിലിയന്‍ ബഹുമതിയായ പാ ടോഗന്‍ സാങ്മ അവാര്‍ഡ് നല്‍കി ബിഷപ്പിനെ ആദരിച്ചിരുന്നു. മേഘാലയയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അദ്ദേഹത്തിന് 2019 ല്‍ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.