പ്രതിപക്ഷ സമയത്തെച്ചൊല്ലി കൊന്പുകോർത്ത് സ്പീക്കറും മന്ത്രി എം.ബി. രാജേഷും
പ്രതിപക്ഷ സമയത്തെച്ചൊല്ലി കൊന്പുകോർത്ത് സ്പീക്കറും മന്ത്രി എം.ബി. രാജേഷും
Saturday, July 6, 2024 1:59 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പ്രതിപക്ഷ അംഗത്തിന് കൂടുതൽ സമയം അനുവദിച്ചതിനെച്ചൊല്ലി സ്പീക്കർ എ.എൻ. ഷംസീറുമായി കൊന്പുകോർത്ത് മുൻ സ്പീക്കർ കൂടിയായ മന്ത്രി എം.ബി. രാജേഷ്.

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച നജീബ് കാന്തപുരത്തിന് 16.22 മിനിറ്റ് സമയം അനുവദിച്ച സ്പീക്കറുടെ നടപടിയെയാണ് എം.ബി. രാജേഷ് സഭയിൽ ചോദ്യം ചെയ്തത്.

മന്ത്രിമാർ മറുപടി പറയുന്പോൾ പോലും സ്പീക്കർ സമയക്രമം കൃത്യമായി പാലിക്കാൻ ശ്രമിക്കാറുണ്ടെന്നും അടിയന്തര പ്രമേയത്തിന് കീഴ്‌വഴക്കം ലംഘിച്ച് 16.22 മിനിറ്റ് അനുവദിച്ചുമെന്നുമായിരുന്നു എം.ബി. രാജേഷിന്‍റെ വിമർശനം.


ഈ സമയം ചെയറിലുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീർ ഉടൻതന്നെ ഇടപെട്ടു. സഭയിലെ ഡിജിറ്റൽ ക്ലോക്കിന്‍റെ തകരാറിനെ തുടർന്നാണ് കൂടുതൽ സമയമെടുത്തതായി കാണിച്ചതെന്നു സ്പീക്കർ പറഞ്ഞു.

സാധാരണ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്പോൾ അനുവദിക്കുന്ന 10 മിനിറ്റ് മാത്രമേ നജീബ് കാന്തപുരത്തിനു നൽകിയുള്ളൂ. ഇക്കാര്യത്തിൽ സമയക്രമം കൃത്യമായി പാലിച്ചതാണെന്നും സ്പീക്കറും തിരിച്ചടിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി നിയമസഭയുടെ ഡിജിറ്റൽ ക്ലോക്ക് പണിമുടക്കുന്ന സാഹചര്യമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.