തൊടുപുഴ നഗരസഭാ ചെയർമാന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
തൊടുപുഴ  നഗരസഭാ  ചെയർമാന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Thursday, July 4, 2024 12:59 AM IST
തൊടുപുഴ: അഴിമതിക്കേസിൽ പ്രതിയായ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജിന്‍റെ അറസ്റ്റ് ഈ മാസം 22 വരെ ഹൈക്കോടതി തടഞ്ഞു. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നഗരസഭ എഇയും ഇടനിലക്കാരനും വിജിലൻസിന്‍റെ പിടിയിലായിരുന്നു.

ഇവർ നിലവിൽ മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡിലാണ്. കൈക്കൂലി നൽകാൻ പ്രേരിപ്പിച്ചതായി തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ചെയർമാനെ രണ്ടാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. സംഭവത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജിലൻസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് കൈക്കൂലി കേസിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സനീഷ് ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച ജഡ്ജി കെ. ബാബു ഈ മാസം ഒന്പതിലേക്ക് കേസ് മാറ്റിവച്ചു. നഗരസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച സനീഷ് ജോർജും യുഡിഎഫ് സ്വതന്ത്രയായി വിജയിച്ച മുൻ വൈസ് ചെയർപേഴ്സണ്‍ ജെസി ജോണിയും ചെയർമാൻ, വൈസ് ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫിനൊപ്പം ചേരുകയായിരുന്നു.

ജെസി ജോണിയെ പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കി. ഈ വാർഡിൽ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കും. നിലവിൽ യുഡിഎഫ്-12, എൽഡിഎഫ്-14, ബിജെപി-8 എന്നിങ്ങനെയാണ് കക്ഷിനില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.