തിരുവനന്തപുരം: കാഷ്മീരിൽ ഉണ്ടായ ഭീകരാക്രമണം സർക്കാരിന്‍റെ കനത്ത സുരക്ഷാ പരാജയമാണെന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യയെത്തന്നെ ഞെട്ടിച്ച ഭീകരാക്രമണത്തിൽ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ട് 48 മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു. വേദനിക്കുന്ന ഹൃദയങ്ങളോടുകൂടി ത്തന്നെ ഇനി നമുക്ക് രാജ്യസുരക്ഷയെക്കുറിച്ച് ശക്തമായ ചില ചോദ്യങ്ങൾ ചോദിക്കേണ്ട സമയമായി.

ഇത്രയും കനത്ത സുരക്ഷാ സംവിധാനങ്ങൾ നിറഞ്ഞ കാഷ്മീരിൽ ഇതുപോലെ ഒരു കൊടും ഭീകരാക്രമണം ഉണ്ടാകത്തക്ക നിലയിലുള്ള സുരക്ഷാ വീഴ്ച എങ്ങനെയുണ്ടായി എന്നു വ്യക്തമാകേണ്ടതുണ്ട്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയുടെ ജനങ്ങളോട് ഇതിന് ഉത്തരം പറയാൻ ബാധ്യസ്ഥനാണ്.


ഇത്തരം വൻകിട ആക്രമണം ആസൂത്രണം ചെയ്തതിന്‍റെ ഒരു വിവരം പോലും ഇന്‍റലിജന്‍റ്സ് സംവിധാനങ്ങൾക്കു കണ്ടെത്താനായില്ല എന്നത് അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഈ പരാജയത്തിന്‍റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുകയും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണം. ആക്രമണത്തിനു പിന്നിൽ പാക്കി സ്ഥാനുള്ള പങ്ക് പുറത്തുകൊണ്ടുവരുകയും ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.