പാലക്കാട്: തെരഞ്ഞെടുപ്പിനുമുന്പേ പാലക്കാട് നഗരത്തിലെ ഫ്ലാറ്റിൽ പാലുകാച്ചി താമസം ആരംഭിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പണ്ടേ ഏറെ ഇഷ്ടമുള്ള നാടാണു പാലക്കാടെന്നു രാഹുലിന്‍റെ അമ്മയും സഹോദരിയും പറഞ്ഞു.

കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിലെ പാലുകാച്ചൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണു നടന്നത്. ഇനി പാലക്കാട്ടുണ്ടാകുമെന്ന് ഉറപ്പിക്കുന്നതാണ് രാഹുലിന്‍റെ നീക്കം.


ഇന്നലെ നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയശേഷമാണ് രാഹുൽ പാലുകാച്ചലിനും നാമനിർദേശ പത്രികാ സമർപ്പണത്തിനും എത്തിയത്.

നാമനിർദേശപത്രിക സമർപ്പിക്കുന്ന ദിവസം പാലക്കാടേക്കു താമസം മാറാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു.