കാസര്‍ഗോഡ്: കൂലിത്തൊഴിലാളികള്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരെയുള്ളവരില്‍നിന്നായി കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് മുങ്ങിയ കുണ്ടംകുഴി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പിനെതിരേ(ജിബിജി) അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

ബേക്കല്‍ ഡിവൈഎസ്പി വി.വി. മനോജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. നിക്ഷേപിക്കുന്ന തുകയുടെ 80 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ലാഭം വാഗ്ദാനം ചെയ്ത് നൂറുകണക്കിനു പേരില്‍നിന്നാണ് സ്ഥാപനം പണം പിരിച്ചെടുത്തത്.

തുടക്കകാലത്ത് വാഗ്ദാനം ചെയ്തതു പ്രകാരം ലാഭവും നിക്ഷേപവും തിരികെ കൊടുത്തു വിശ്വാസം നേടിയ കമ്പനി പിന്നീട് തുക കൊടുത്തില്ല. സകല ബാങ്കിംഗ് നിയമങ്ങളും കാറ്റില്‍പറത്തി രണ്ടുവര്‍ഷം കൊണ്ട് 800 കോടി രൂപയാണു ജിബിജി ഗ്രൂപ്പ് എംഡി ഡി. വിനോദ്കുമാര്‍ തട്ടിയെടുത്തത്.

തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞ നിക്ഷേപകര്‍ പരാതിയുമായി ബേഡകം പോലീസിനെ സമീപിച്ചു. നിരവധി പേര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും 22 കേസുകള്‍ മാത്രമാണു പോലീസ് രജിസ്റ്റര്‍ ചെയ്തത്. മറ്റു പരാതികള്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കൊപ്പം അന്വേഷിക്കുമെന്നായിരുന്നു നേരത്തേ പോലീസ് വ്യക്തമാക്കിയിരുന്നത്.


വിനോദ്കുമാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും കമ്പനിയുടെ പേരിലുള്ള വിവിധ അക്കൗണ്ടുകളില്‍നിന്ന് 12 കോടി 68 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഈ തുക നിക്ഷേപകര്‍ക്കു തിരികെ കൊടുക്കാനോ കേസിന്‍റെ കുറ്റപത്രം കോടതിയില്‍ ഹാജരാക്കാനോ പോലീസ് തയാറായിട്ടില്ല.

പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങുമെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവന്നത്.