ഘടകകക്ഷികളേക്കാൾ മുഖ്യമന്ത്രിയെ സ്വാധീനിക്കാൻ കഴിയുന്നത് ആർഎസ്എസിനെന്ന് വി.എം. സുധീരൻ
ഘടകകക്ഷികളേക്കാൾ മുഖ്യമന്ത്രിയെ സ്വാധീനിക്കാൻ  കഴിയുന്നത് ആർഎസ്എസിനെന്ന് വി.എം. സുധീരൻ
Thursday, September 12, 2024 3:06 AM IST
തിരുവനന്തപുരം: ഇടതുമുന്നണി ഘടകകക്ഷികളേക്കാൾ മുഖ്യമന്ത്രിയെ രാഷ്‌ട്രീയമായി സ്വാധീനിക്കാൻ കഴിയുന്നത് ആർഎസ്എസിനാണെന്ന് ഇടതുമുന്നണി യോഗം തെളിയിച്ചിരിക്കുകയാണെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ.

ആർഎസ്എസ് നേതാക്കളുമായി പലവട്ടം ചർച്ചനടത്തിയ എഡിജിപി അജിത് കുമാറിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന ഘടകകക്ഷികളുടെ ഒന്നടങ്കമുള്ള അഭിപ്രായത്തിനു തെല്ലും വിലകൽപ്പിക്കാതിരുന്ന മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കുന്നത് അതാണ്.


മുഖ്യമന്ത്രിയുടെ ദൂതനായിട്ട് എഡിജിപി ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയതുകൊണ്ടു തന്നെയാണു വഴിവിട്ട് എഡിജിപിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തയാറാകുന്നത്.സ്വന്തം പ്രസ്ഥാനത്തെയും മുന്നണിയെയും ജനാധിപത്യ- മതേതര വിശ്വാസികളായ ജനങ്ങളെയും വഞ്ചിക്കുന്ന മുഖ്യമന്ത്രിയുടെ ഈ അവസരവാദ നിലപാടിനു ചരിത്രം മാപ്പുകൊടുക്കില്ലെന്ന് സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.