സംസ്ഥാനങ്ങൾ നിസഹായമാകുന്ന അവസ്ഥ: മന്ത്രി ബാലഗോപാൽ
സംസ്ഥാനങ്ങൾ നിസഹായമാകുന്ന അവസ്ഥ: മന്ത്രി ബാലഗോപാൽ
Thursday, September 12, 2024 5:17 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നികുതിവിഹിതം വെട്ടിക്കുറച്ചതു വഴി സംസ്ഥാനങ്ങൾ നിസഹായമാകുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുകയാണെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

അർഹമായ വിഹിതം സംസ്ഥാനങ്ങൾക്കു ലഭിക്കുക എന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്. സംസ്ഥാനങ്ങളിൽ നിന്നു പിരിച്ചുകൊണ്ടുപോകുന്ന നികുതിക്ക് ആനുപാതികമായ വിഹിതം സംസ്ഥാനങ്ങൾക്കു തിരികെ ലഭിക്കേണ്ടതുണ്ട്.

നികുതി വിതരണ സമവാക്യങ്ങൾ പതിനാറാം ധനകാര്യ കമ്മീഷൻ ഈ രൂപത്തിൽ ക്രമപ്പെടുത്തും എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ഇന്നു തിരുവനന്തപുരത്തു നടത്തുന്ന അഞ്ചു സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാരുടെ കോണ്‍ക്ലേവിനു മുന്നോടിയായാണ് ധനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കേരളത്തിന്‍റെ ആകെ നികുതി വരുമാനത്തിന്‍റെ 79 ശതമാനവും സംസ്ഥാനം തന്നെ കണ്ടെത്തുന്നതാണ്. കേന്ദ്രത്തിൽ നിന്നുള്ള വിഹിതം 21 ശതമാനം മാത്രമാണ്. രാജ്യത്തിന്‍റെ പൊതുവായ കണക്കെടുക്കുന്പോൾ സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിൽ ശരാശരി 65 ശതമാനം വരെ കേന്ദ്രത്തിന്‍റെ വിഹിതമാണ്.

അവിടെയാണ് കേരളത്തിന് മാത്രം 21 ശതമാനം ലഭിക്കുന്നത്. 45 ശതമാനം വരെ കേന്ദ്ര വിഹിതം ലഭിച്ചിരുന്നതാണ് ഇപ്പോൾ 21 ശതമാനത്തിലേക്ക് വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുന്നത്. ചില സംസ്ഥാനങ്ങൾക്ക് 70 ശതമാനത്തിനു മുകളിൽ കേന്ദ്ര വിഹിതമായി ലഭിക്കുന്നുമുണ്ട്.

അന്തർ സംസ്ഥാന ചരക്ക് സേവന നികുതി (ഐജിഎസ്ടി)യുടെ കണക്കുകൾ പരിശോധിക്കുന്പോൾ കേരളത്തിന് അർഹമായ വരുമാനം ലഭിക്കുന്നില്ല. ജിഎസ്ടി സംവിധാനത്തിന്‍റെ അപാകത മൂലമാണിത്. കേരളത്തിന് ഇതുവഴി വലിയ വരുമാന നഷ്ടമുണ്ടാക്കുന്നുണ്ട്.

ഇതുകൂടാതെ കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രവിഹിതം കുറച്ചുകൊണ്ടുവരികയും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് സാന്പത്തിക ബാധ്യത കയറ്റിവയ്ക്കുകയും ചെയ്യുന്നു. ഇതോടെ ഇത്തരം പദ്ധതികൾ നടത്തിക്കൊണ്ട് പോകേണ്ടതു സംസ്ഥാനങ്ങളുടെ മാത്രം ചുമതലയായി മാറുകയാണ്.

സംസ്ഥാനത്തിന്‍റെ തനത് വരുമാനത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 30,000 കോടി രൂപയുടെ വർധന ഉണ്ടായി. 202-21 ലെ 41,000 കോടി രൂപയിൽ നിന്ന് 2023-24 ൽ 77,000 കോടി രൂപയായി ഉയർന്നു. എന്നാൽ കേന്ദ്ര വിഹിതം ഓരോ വർഷവും കുറയുന്ന സാഹചര്യം സംസ്ഥാനത്ത് സാന്പത്തിക ഞെരുക്കത്തിന് കാരണമാകുകയാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള പ്രധാനപ്പെട്ട ചുമതല ധനകാര്യ കമ്മീഷനാണ്.


ജിഎസ്ടി നടപ്പിലാവുകയും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് വീതംവയ്ക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളും വ്യാപകമാക്കുകയും ചെയ്യുന്ന സാഹചര്യവും ഡിവിസിബിൾ പൂളിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വീതം നൽകുന്ന അനുപാതത്തിലെ നീതിരാഹിത്യം പരിഹരിക്കണമെന്ന് കേരളം ആവശ്യപ്പെടുമെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.

ധനകാര്യമന്ത്രിമാരുടെ ഏകദിന കോണ്‍ക്ലേവ് ഇന്ന്

പതിനാറാം ധനകാര്യ കമ്മീഷൻ മുന്പാകെ ഉന്നയിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച കൂടിയാലോചനകളുടെ ഭാഗമായി അഞ്ചു സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാർ പങ്കെടുക്കുന്ന ഏകദിന കോണ്‍ക്ലേവ് ഇന്നു തിരുവനന്തപുരത്തു നടക്കും.

രാവിലെ പത്തിന് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.

തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യുമന്ത്രി കൃഷ്ണ ബൈരഗൗഡ, പഞ്ചാബ് ധനമന്ത്രി ഹർപാൽ സിംഗ്, തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസ്യ, സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രമുഖ സാന്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര സർക്കാരിന്‍റെ മുൻ സാന്പത്തിക ഉപദേഷ്ടാവുമായ ഡോ. അരവിന്ദ് സുബ്രഹ്‌മണ്യൻ, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്, കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫ. വി.കെ. രാമചന്ദ്രൻ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം പറയും.

ഉച്ചകഴിഞ്ഞു നടക്കുന്ന സാന്പത്തിക, വികസന വിഷയങ്ങളിലുള്ള ചർച്ചകളിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള വിദഗ്ധർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.