നടിമാരുടെ വെളിപ്പെടുത്തലിൽ പ്രകന്പനം തുടരുന്നു ; സിദ്ദിഖും രഞ്ജിത്തും രാജിവച്ചു
നടിമാരുടെ വെളിപ്പെടുത്തലിൽ പ്രകന്പനം തുടരുന്നു ; സിദ്ദിഖും രഞ്ജിത്തും രാജിവച്ചു
Monday, August 26, 2024 4:07 AM IST
തിരുവനന്തപുരം/കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പിൻപറ്റി നടിമാരുടെ പീഡന വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നടന്‍ സിദ്ദിഖും കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ രഞ്ജിത്തും രാജിവച്ചു.

‘അമ്മ’ പ്രസിഡന്‍റ് മോഹന്‍ലാലിനെ ഇ-മെയില്‍ വഴിയാണ് രാജിവയ്ക്കുന്നതായി സിദ്ദിഖ് അറിയിച്ചത്. കഴിഞ്ഞ ജൂണില്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് 55 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് രാജി.

തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവയ്ക്കുന്നുവെന്നാണു കത്തിലുള്ളത്. ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്ഥാനത്തു തുടരുന്നത് ശരിയല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണു രാജിയെന്നും കത്തിൽ പറഞ്ഞു. “എനിക്കെതിരേ ഉയര്‍ന്ന ആരോപണം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ, ഈ സാഹചര്യത്തില്‍ ഞാന്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നു’’എന്ന രണ്ടു വരി മാത്രമാണു കത്തിലുള്ളതെന്നാണു വിവരം.
ദിവസങ്ങൾ നീണ്ട സമ്മർദങ്ങൾക്കൊടുവിലാണ് സംവിധായകൻ രഞ്ജിത്ത് രാജിവച്ചത്.

രഞ്ജിത്തിന്‍റെ രാജിക്കായി പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾ സമരപരിപാടികളുമായി രംഗത്തെത്തുകയും ചലച്ചിത്രമേഖലയിലെ ചില പ്രമുഖരടക്കം രാജി ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സാംസ്കാരിക മന്ത്രി സജി ചെറിയാന്‍റെയും പിന്തുണയോടെ ചെയർമാൻസ്ഥാനത്ത് തുടർന്നു. ഇടതുമുന്നണിയിലെ ഘടകകക്ഷികൾ അടക്കം എതിർപ്പ് അറിയിച്ചതിനു പിന്നാലെയാണ് രഞ്ജിത്ത് രാജിവച്ചത്.


ലൈംഗിക പീഡന ആരോപണം ഉയർന്ന് മണിക്കൂറുകൾക്കുള്ളിൽ നടൻ സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിസ്ഥാനം രാജിവച്ചതിനു പിന്നാലെയുണ്ടായ സമ്മർദത്തെത്തുടർന്നാണ് രഞ്ജിത്തും രാജി സമർപ്പിച്ചതെന്നാണു വിവരം.

വഴിയൊരുങ്ങിയത് ഇങ്ങനെ

‘സുഖമായിരിക്കട്ടെ’എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് പങ്കെടുത്ത തന്നെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ലൈംഗികമായി ഉപദ്രവിച്ചു എന്നാണു നടിയുടെ വെളിപ്പെടുത്തല്‍. ചര്‍ച്ചയ്ക്ക് എന്നു പറഞ്ഞാണ് വിളിച്ചത്. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. 2019ല്‍തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നുവെന്നും നടി വിശദമാക്കിയിരുന്നു.

2009-10 കാലത്ത് രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണു ബംഗാളി നടിയായ ശ്രീലേഖ മിത്ര ആരോപിച്ചത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണു കഴിഞ്ഞതെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ, തന്‍റെ റോളിന് ഇവർ ചേരുമോയെന്ന് അറിയാൻ വിളിച്ചുവരുത്തിയശേഷം ശരിയാകില്ലെന്നു മനസിലാക്കിയപ്പോൾ വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നാണ് രഞ്ജിത്ത് പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.