ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ 23ലേക്ക് മാറ്റി
ജയസൂര്യയുടെ മുന്‍കൂര്‍  ജാമ്യഹര്‍ജികള്‍ 23ലേക്ക് മാറ്റി
Friday, September 13, 2024 1:23 AM IST
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഈ മാസം 23ന് പരിഗണിക്കാന്‍ മാറ്റി. ‘പിഗ്‌മാന്‍’ സിനിമയുടെ ലൊക്കേഷനില്‍വച്ചു കയറിപ്പിടിച്ചെന്നാരോപിച്ചു നടി നല്‍കിയ പരാതിയിലാണ് ഒരു കേസ്.

ആദ്യം കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് തൊടുപുഴയിലേക്കും തുടര്‍ന്ന് കൂത്താട്ടുകുളം സ്റ്റേഷനിലേക്കും കൈമാറി.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പോലീസ് രജിസ്റ്റര്‍ ചെയ്ത‌താണു മറ്റൊരു കേസ്.


രണ്ടു ഹര്‍ജികളിലും ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണു ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.