കേന്ദ്ര സര്‍ചാര്‍ജ്, സെസ് വര്‍ധനയിൽ ആശങ്കയെന്ന് മുഖ്യമന്ത്രി
കേന്ദ്ര സര്‍ചാര്‍ജ്, സെസ് വര്‍ധനയിൽ  ആശങ്കയെന്ന് മുഖ്യമന്ത്രി
Friday, September 13, 2024 2:27 AM IST
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന സര്‍ചാര്‍ജുകളും സെസുകളും വര്‍ധിച്ചുവരുന്നതിൽ സംസ്ഥാനത്തിന് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാന ധനകാര്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ ഹയാത്തില്‍ സംഘടിപ്പിച്ച ധനകാര്യ മന്ത്രിമാരുടെ ഏകദിന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനങ്ങളുമായി പങ്കിടുന്ന നികുതികൾ ഡിവിസിവ് പൂളില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതത്തില്‍ കുറവുണ്ടാകും. 16-ാം ധനകാര്യ കമ്മീഷന്‍ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ധനവിഹിതത്തിന്‍റെ ന്യായവും സന്തുലിതവുമായ വിതരണത്തിന് കേന്ദ്രഗവണ്‍മെന്‍റ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.


ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, തെലുങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യവകുപ്പ് മന്ത്രിയുമായ ഭട്ടി വിക്രമാര്‍ക്ക മല്ലു, കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ സിംഗ് ചീമ, തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ധനകാര്യ വകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍ പ്രത്യേക പ്രഭാഷണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.